മോഹങ്ങളും സ്വപ്നങ്ങളും 2023
നാലാം ക്ലാസിൽ പഠിക്കുമ്പോ ലോറി ഡ്രൈവർ ആവുക എന്നതായിരുന്നു മോഹം. പിന്നീടത് ആർട്ടിസ്റ്റാവുക എന്നതിലേക്ക് എത്തി.എഞ്ചിനീയറിങ് മേഘലയിലെ പഠനക്കാലത്ത് ഡിസൈനറാവുക എന്നതായി സ്വപ്നം... ചെറിയ രീതിൽ പലയിടത്തും അത്തരത്തിൽ കയ്യൊപ്പ് പതിപ്പിക്കാൻ കഴിഞ്ഞത് വലിയ സന്തോഷം നൽകുന്ന ഒന്ന് തന്നെയാണു. ബൈക്കപ്പകടത്തെ തുടർന്നുണ്ടായ ബെഡ് റെസ്റ്റിൽ ഒരു സ്വപ്നത്തിലേക്ക് മാത്രം ജീവിതം ചുരുങ്ങി. പരസഹായം ഇല്ലാതെ നടക്കാൻ കഴിയുക എന്നത്.നാലു കൊല്ലത്തെ പരിശ്രമവും ചികിൽസയും അതിനു ഒരുപരിതി വരെ പ്രാപ്തനാക്കി.
തുടർന്ന് ജോലി ഒരു പ്രയാസം ആയപ്പോ സംരംഭകനാവാനുള്ള ശ്രമവും വിജയിച്ചു... മെക്കാർട്ട് എന്ന ലാബൽ മാർകെറ്റിൽ എത്തിക്കാൻ കഴിഞ്ഞു.
പല മേഖലയിൽ കറങ്ങിത്തിരിഞ്ഞാണു ഗവണ്മെന്റ് സർവീസിൽ എത്തിനിക്കുന്നത്. ഇന്റസ്ട്രിയൽ ട്രെയിനിങ് ഡിപ്പാർട്ട്മെന്റിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ഇൻട്രക്റ്ററാണു നിലവിൽ. കളമശ്ശേരിഐടിഐ യിലാണു ഇപ്പോ സേവനം. സ്വപ്നങ്ങളിലോ ചിന്തകളിലോ ഇന്നേവരെ കടന്ന് വരാതിരുന്ന മേഖല.. ഇവിടെ നല്ല നിലയിൽ പ്രവർത്തിക്കാനും കയ്യൊപ്പ് പതിപ്പിക്കാനും കഴിയും എന്നുറപ്പ്.
ഇപ്പോ സ്വപ്നങ്ങൾക്കാണു മികവ്... നമ്മുടെ ചുറ്റുപാടുകൾ തന്നെയാണു നമ്മുടെ സ്വപ്നങ്ങളെ സ്വാധീനിക്കുന്നത്. അടുത്തിടെ വരെ വലതു കാൽ മുട്ടിനു താഴെ ചലിപ്പിക്കുന്നതായിരുന്നു തുടർ സ്വപ്നങ്ങൾ.... സന്തോഷം നൽകിയിരുന്ന.. പ്രതീക്ഷ നൽകിയിരുന്ന ആഗ്രഹിച്ച സ്വപ്നങ്ങൾ. പയ്യെ പയ്യെ സ്വപ്നം പോലും നിറം മങ്ങിത്തുടങ്ങി.... സ്വപ്നത്തിൽ പോലും ചലിപ്പിക്കാനുള്ള ശ്രമം ഇല്ലാതെ ആവുന്നു.. നിലവിലെ അവസ്ഥയിൽ നിന്ന് മോശം വരാതിരിക്കാൻ ഒരിക്കൽ കൂടി കാലിൽ സർജറികൾ ആവശ്യമെന്നാണു ഡോക്റ്ററുടെ കണ്ടെത്തൽ...
2024 അതിനുള്ള ശ്രമത്തിലാവണം എന്നാഗ്രഹിക്കുന്നു
ഐടിഐ... ഓട്ടോമിബൈൽ എന്നീ തീമുകൾ വെച്ച് ഏ.ഐ ടെക്കനോളജിയിൽ ചെയ്തെടുത്തതാണു ഈ പിക്ക്. വളരുന്ന ടെക്കനോജ്ജിക്കൊപ്പം കൂടാനുള്ള ശ്രമം.
പുതുവത്സരാശംസകൾ
മെക്കാർട്ടിലെ മെഷിനറിയുടെ കേസ്, വിധിവന്നു.
മെക്കാർട്ടിലെ മെഷിനറിയുടെ കേസ്, വിധിവന്നു.
……………………………………………………
ആക്സിഡെന്റിനു ശേഷമുള്ള ബുദ്ധിമുട്ടുകൾകൊപ്പമാണു മെക്കാർട്ട് എന്ന സ്ഥാപനം തുടങുന്നത്. മലപ്പുറം ജില്ലയിൽ വെട്ടിച്ചിറയിലാണു 2016 ൽ മെക്കാർട്ടിനു തുടക്കം കുറിക്കുന്നത്.
ആധുനിക മെഷിനറികൾ ഉപയോഗിച്ചുള്ള കൊത്ത്പണികൾ, ആർട്ട് വർക്കുകൾ എന്നിവയാണു പ്രവർത്തന മേഖല. എർണാകുളത്തുള്ള മെറ്റൽ ക്രാഫ്റ്റ് എന്ന കമ്പനിയിൽ നിന്നാണ് സി.എൻ.സി മെഷീൻ വാങിച്ചത്. കുറച്ച് നാളുകൾക്കകം തന്നെ മെഷിനറി യധാക്രമം പ്രവർത്തന നടത്തുന്നതിലെ അപാകത ശ്രദ്ധയിൽ പെട്ടു. പലതവണ കമ്പനി അധികൃതരെ ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയിട്ടും അവർക്ക് മെഷിനറിയുടെ പ്രശ്നം പരിഹരിക്കാൻ ആയില്ലാ. മെക്കാർട്ടിലെ ഓഡറുകൾ മുടങ്ങുന്ന സാഹചര്യത്തിൽ മറ്റൊരു സെക്കനാന്റ് മെഷിൻ വാങിക്കാൻ നിർബദ്ധിതാകുകയും, പ്രസ്ഥുത മെഷിൻ വെച്ച് ജോലികൾ മുന്നോട്ട് പോകുകയും ചെയ്തു. ലക്ഷങ്ങൾ മുടക്കി വാങിയ മെഷിനറികൾ വഞ്ചിക്കപെട്ടു എന്ന് ബോധ്യമായതിനെ തുടർന്നാണു മലപ്പുറം ജില്ലാ ഉപഭോക്ത് തർക്ക പരിഹാര കോടതിയെ സമീപിക്കുന്നത്.
ഉപഭോത കോടതി ആയതിനാൽ തന്നെ മറ്റാരുടേയും സപ്പോർട്ട് ഇല്ലാതെ നമുക്ക് നേരിട്ട് തന്നെ കാര്യങ്ങൾ ബോധിപ്പിക്കാം കേസുമായി ബദ്ധപെട്ട കാര്യങ്ങൾ ചെയ്യാം എന്ന നല്ല വശം കൂടിയുണ്ട്.
രണ്ട് വർഷത്തിൽ കൂടുതൽ സമയമെടുത്ത കോടതി നടപടിക്ക് സമാപ്തികുറിച്ച് 22-01-2022 നു വിധി വന്നു. നഷ്ട്ടപരിഹാരം ഉൾപ്പെടെ കോടതി ചിലവും മെഷിനറിയുടെ ബില്ലും മെക്കാർട്ടിനു തിരികെ ലഭിക്കും. (പത്ര വാർത്ത കൂടെ ചേർക്കുന്നു)
കോടതി നടപടിക്രമങളുടെ നൂലാമാലകൾ ഒന്നും തന്നെ ഇല്ലാതെ പരാതിക്കാരനു നേരിട്ട് ഇടപെടാൻ ആകഴിയുന്ന ഉപഭോക്ത് തർക്ക പരിഹാര സംവിധാനം വലിയ രീതിയിലുള്ള ജനസേവനം തന്നെയാണു നടത്തുന്നത്.
മെറ്റൽ ക്രാഫ്റ്റുമായുള്ള കേസിന്റെ കാര്യത്തിൽ നിയമ കാര്യങളിലെ എല്ലാ ഉപദേശ നിർദ്ദേശങ്ങളും ൻൽകിയത് അഡ്വക്കേറ്റ് ശംസുദ്ധീൻ എന്നവരാണു. കേസ് ഏറ്റെടുക്കാൻ അദ്ദേഹത്തെ പോയി കണ്ടപ്പോ.. നീ സ്വയം ചെയ്യ് എല്ലാം, കോടതിയുമായി ബദ്ധപെട്ട എല്ലാ കാര്യങ്ങളിലും എന്റെ സഹായം ഉണ്ടാവും എന്ന ആത്മധൈര്യം നൽകിയാത് അദ്ദേഹമാണു.
മലപ്പുറം ജില്ലാ ഉപഭോക്ത തർക്ക പരിഹാര സമിതിക്കും,
അഡ്വക്കേറ്റ് ശംസുദ്ധീനും, അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.
നിങ്ങൾക്ക് നന്മകൾ ഉണ്ടാവട്ടെ.
എമ്മല്ലേക്ക് ഒക്കെ അടുപ്പിലും അവാം..
22 ജൂൺ 2019 ശനി വൈകുന്നേരം 7 മണി
വളാഞ്ചേരി ടൗണിൽ തിരക്ക് മൂലം വാഹനം 20 മിനിറ്റോളം ട്രാഫിക്കിൽ കിടന്നു.
കോഴിക്കോട് തൃശ്ശൂർ റൂട്ടിലാണു കൂടുതൽ തിരക്ക്. ഈ തിരക്കുകളൊന്നും മാനിക്കാതെ പത്തമ്പത് വാഹനങ്ങളെ മറികടന്ന് വലത് വശത്തുകൂടി എതിർദിശയിൽ വാഹനം പോകുന്ന സൈഡിലൂടെ എമ്മല്ലെ ബോഡ് വെച്ച് ഗ്രേ കളർ ഇന്നോവ പാഞ്ഞ് പോയി ഓപ്പോസിറ്റ് വഴികൂടി ബ്ലോക്കാക്കി.
തിരക്കിൽ നിന്ന് ഒഴിഞ്ഞ് എമ്മല്ലേയുടെ നംബറിൽ വിളിച്ചു. സാറിന്റെ വാഹനം ഗ്രേകളർ ഇന്നോവയാണോ.. സാറിപ്പോ വളാഞ്ചേരി വഴി പാസ് ചെയ്തോ .. ആബിദ് ഹുസൈൻ തങളാണോ .. എന്ന് ചോദ്യത്തിനു അതെ.. പറയൂ എന്ന മറുപടിയും കിട്ടി. "സാറെ.. ഞാനിപ്പോ 20 മിനിറ്റോളം വഴിയിൽ കുടുങ്ങി തിരക്ക് കാരണം. സാറു മൂന്നുമിനിറ്റുപോലും കാത്ത് നിക്കാതെ റോങ് സൈഡ് കയറി പാസ് ചെയ്തത് ശ്രദ്ധയിൽ പെട്ടു. മിക്കവാറും സാധാരണക്കാരും ചെയ്യുന്ന ഫ്രോഡ് പരിപാടി തന്നെ.. തുടർന്നും അവ ആവർത്തിക്കുമ്പോ ദയവായി ആ എമ്മല്ലേ ബോഡ് വാഹനത്തിൽ നിന്ന് എടുത്തു വെക്കൂ... താങ്ങളെ തിരിച്ചറിയാതിരിക്കാൻ അതു ഉപകരിക്കും...."
ഓക്കെ..ശരി... കൊടുത്തു വിടാം.. ആ ബോഡ് നിങ്ങൾക്ക് കൊടുത്തുവിടാം. എന്നും പറഞ്ഞ് ഫോൺ കട്ടായി.
വീണ്ടും അതേ നംബറിൽ വിളിച്ചപ്പോ മറ്റൊരു വ്യക്തി ഫോണെടുത്തു. എനിക്ക് രണ്ട് മിനിട്ട് കൂടി സംസാരിക്കാൻ സമയം തരൂ എന്ന് പറഞ്ഞപ്പോ.. *കേൾക്കാൻ സൗകര്യമില്ലാ* എന്ന് പറഞ്ഞ് കാൾ കട്ടാക്കുകയും ചെയ്തു.
ഇതാണു എന്റെ എമ്മല്ലേ...
തെമ്മാടിത്തരം ചെയ്യാൻ ഒട്ടും ഉളിപ്പില്ലാ എന്നു മാത്രമല്ലാ.. അവ ചൂണ്ടിക്കാണിക്കുന്നവർക്ക് ധാഷ്ട്യത്തിലുള്ള മറുപടിയും...
പ്രഫസറാണു.. വിവരനുള്ളവനാണു... സർവോപരി പടച്ചോനെ പേടി ഉള്ളവനാണെന്ന് തോനിപ്പിക്കുന്നവനാണു.... ...
കൂടൂതൽ ഒന്നും പറയുന്നില്ലാ.... എമ്മല്ലേക്ക് ഒക്കെ അടുപ്പിലും അവാം..
തിരക്കിൽ നിന്ന് ഒഴിഞ്ഞ് എമ്മല്ലേയുടെ നംബറിൽ വിളിച്ചു. സാറിന്റെ വാഹനം ഗ്രേകളർ ഇന്നോവയാണോ.. സാറിപ്പോ വളാഞ്ചേരി വഴി പാസ് ചെയ്തോ .. ആബിദ് ഹുസൈൻ തങളാണോ .. എന്ന് ചോദ്യത്തിനു അതെ.. പറയൂ എന്ന മറുപടിയും കിട്ടി. "സാറെ.. ഞാനിപ്പോ 20 മിനിറ്റോളം വഴിയിൽ കുടുങ്ങി തിരക്ക് കാരണം. സാറു മൂന്നുമിനിറ്റുപോലും കാത്ത് നിക്കാതെ റോങ് സൈഡ് കയറി പാസ് ചെയ്തത് ശ്രദ്ധയിൽ പെട്ടു. മിക്കവാറും സാധാരണക്കാരും ചെയ്യുന്ന ഫ്രോഡ് പരിപാടി തന്നെ.. തുടർന്നും അവ ആവർത്തിക്കുമ്പോ ദയവായി ആ എമ്മല്ലേ ബോഡ് വാഹനത്തിൽ നിന്ന് എടുത്തു വെക്കൂ... താങ്ങളെ തിരിച്ചറിയാതിരിക്കാൻ അതു ഉപകരിക്കും...."
ഓക്കെ..ശരി... കൊടുത്തു വിടാം.. ആ ബോഡ് നിങ്ങൾക്ക് കൊടുത്തുവിടാം. എന്നും പറഞ്ഞ് ഫോൺ കട്ടായി.
വീണ്ടും അതേ നംബറിൽ വിളിച്ചപ്പോ മറ്റൊരു വ്യക്തി ഫോണെടുത്തു. എനിക്ക് രണ്ട് മിനിട്ട് കൂടി സംസാരിക്കാൻ സമയം തരൂ എന്ന് പറഞ്ഞപ്പോ.. *കേൾക്കാൻ സൗകര്യമില്ലാ* എന്ന് പറഞ്ഞ് കാൾ കട്ടാക്കുകയും ചെയ്തു.
ഇതാണു എന്റെ എമ്മല്ലേ...
തെമ്മാടിത്തരം ചെയ്യാൻ ഒട്ടും ഉളിപ്പില്ലാ എന്നു മാത്രമല്ലാ.. അവ ചൂണ്ടിക്കാണിക്കുന്നവർക്ക് ധാഷ്ട്യത്തിലുള്ള മറുപടിയും...
പ്രഫസറാണു.. വിവരനുള്ളവനാണു... സർവോപരി പടച്ചോനെ പേടി ഉള്ളവനാണെന്ന് തോനിപ്പിക്കുന്നവനാണു.... ...
കൂടൂതൽ ഒന്നും പറയുന്നില്ലാ.... എമ്മല്ലേക്ക് ഒക്കെ അടുപ്പിലും അവാം..
ബ്ലോഗോർമ്മ...!
പെണ്ണുകാണൽ സ്റ്റൈലാക്കാൻ ഓളോടും ഉപ്പാടും കോഴിക്കോട് മാളിൽ വരാൻ പറഞ്ഞ്. കാണലും സംസാരവും ഒക്കെ കഴിഞ്ഞ് ജൂസുകുടിക്കാൻ കൂട്ടുകാരനോടൊപ്പം കടയിൽ കയറി ഇറങ്ങുമ്പോ എതിർ ദിശയിൽ പരിചയ മുഖമുള്ള ഒരാൾ... പെട്ടെന്ന് ക്ലിക്കായില്ല.. ന്നാലും എന്തോ അടുപ്പം... ഓടിച്ചെന്ന് ബാക്കീന്ന് തോണ്ടി ഹാഇ പറഞ്ഞു... പരിചയം ഉള്ളപോലെ എന്ന് പറഞ്ഞപ്പോ ആൾ പറഞ്ഞു
ഹേയ് വകുപ്പില്ലാ.. ഞാൻ കോഴിക്കോട് കാരനല്ലാ എന്ന്.
ന്താ ഇവ്വിടെ എന്ന് ചോദിച്ചപ്പോ പറയാ ബ്ലോഗിലെ കുറച്ച് പേർ മാനാഞ്ചിറ സ്കൊയറിൽ കൂടണുണ്ട്.. അവർക്ക് കൊറിക്കാൻ വാങ്ങാൻ ഇറങിയതാന്ന്....
ന്താ ഇവ്വിടെ എന്ന് ചോദിച്ചപ്പോ പറയാ ബ്ലോഗിലെ കുറച്ച് പേർ മാനാഞ്ചിറ സ്കൊയറിൽ കൂടണുണ്ട്.. അവർക്ക് കൊറിക്കാൻ വാങ്ങാൻ ഇറങിയതാന്ന്....
പുള്ളി മൻസൂർ ചെറുവാടി... ഞങ്ങൾ പരസ്പരൻ ഇന്നേവരെ കണ്ടിട്ടില്ലാ.. രണ്ട് കൊല്ലത്തെ ആത്മബന്ധം ഉണ്ട് താനും.. ആ ബദ്ധമാകാം കണ്ടപ്പോ അറിയുന്ന ആളാന്ന് മനസ്സ് പറഞ്ഞത്.
സന്തോഷത്തോടെ ബ്ലോഗ് കൂട്ടത്തോടൊപ്പം ചേർന്നു... പത്തിരുപത് പേർ ഉണ്ട്...
ബെർളി കോഴിക്കോട് മനോരമയിൽ ആണെന്ന് ആരോ പറഞ്ഞപ്പോ പണ്ടെന്നോ സേവ് ചെയ്ത നംബറിൽ ആദ്യമായി വിളിച്ചു. ബ്ലോഗർ കൂതറഹാഷിമാണു...
അതിനു എന്നാ വേണം..?
കാണണം.. മാനാഞ്ചിറ സ്കോറിൽ വാ..
പറ്റില്ല ... പണിയിലാണു.
ഓക്കെ എന്നാ എല്ലാരൂടെ അങ്ങോട് വരാം...
.. വേണ്ടാ.. പത്തുമിനിട്ട്.. ഞാൻ വരാം...
ബെർളി കോഴിക്കോട് മനോരമയിൽ ആണെന്ന് ആരോ പറഞ്ഞപ്പോ പണ്ടെന്നോ സേവ് ചെയ്ത നംബറിൽ ആദ്യമായി വിളിച്ചു. ബ്ലോഗർ കൂതറഹാഷിമാണു...
അതിനു എന്നാ വേണം..?
കാണണം.. മാനാഞ്ചിറ സ്കോറിൽ വാ..
പറ്റില്ല ... പണിയിലാണു.
ഓക്കെ എന്നാ എല്ലാരൂടെ അങ്ങോട് വരാം...
.. വേണ്ടാ.. പത്തുമിനിട്ട്.. ഞാൻ വരാം...
പുള്ളി വന്നു.. ഞങ്ങളൊക്കെ ത്രില്ലടിച്ചു നിക്കാ... ചുള്ളൻ ബെർളി.. ചിരിച്ചോണ്ട് കുറേ സംസാരിച്ചു.. എല്ലാവരും കൂടെ നിന്ന് പടമെടുക്കാൻ ധൃതികൂട്ടി... പത്ത് മിനിട്ട് നിന്ന് പുള്ളി പോയി.. ബ്ലോഗ് പുലിയെ കണ്ട ഞങൾക്കും കുറേ സന്തോഷം...
രണ്ട് മിനിട്ട് കഴിഞ്ഞപ്പൊ ബെർളീടെ കാൾ... "ഹാഷിമേ പണിപാളി.. മാനാഞ്ചിറ സ്കോറിൽ നിന്നിറങ്ങുമ്പോ ഒരു പയ്യൻ വന്ന് നിങ്ങൾ സിനിമാ നടനല്ലേ എനിക്കും ഒരു ഫോട്ടോ എടുക്കണം ന്ന് പറഞ്ഞ് എന്നെ വിടാതെ നിർത്തിയേക്കാ.." എന്ന്...
ഞങ്ങൾ കുറേ ചിരിച്ചു.. ഞങളുടെ പടം പിടിക്കാനുള്ള ആക്രാന്തം കണ്ടപ്പോ പയ്യൻ കരുതി ബെർളി സിനിമാ നടനാണെന്ന്.... പയ്യനെ കുറ്റം പറയാൻ പറ്റില്ലാ.. ബെർളിയും കാണാൻ ചുള്ളനാാ
പുനർ പരീക്ഷാ എന്ന കടുത്ത മനുഷ്യാവകാശ ലംഘനം..!! മനുഷ്യാവകാശ സമിതിക്ക് സമർപ്പിച്ച പരാതി
28-03-2017
പ്രേക്ഷിതൻ
ഹാഷിം കൊളംബൻ
കൊളംബോ ഹൌസ്
എടയൂർ പോസ്റ്റ്
വളാഞ്ചേരി – മലപ്പുറം കേരളം 676552
സ്വീകർത്താവ്
മനുഷ്യാവകാശ കമ്മീഷൻ
കേരള സംസ്ഥാനം
വിഷയം: ലക്ഷക്കണക്കിനു വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും ബാധിക്കുന്ന മനുഷ്യാവകാശ ലംഘനത്തെ കുറിച്ച്..
സർ,
2016 -17 അധ്യായന വർഷത്തിലെ ഇക്കഴിഞ്ഞ പത്താം തരം കണക്ക് പരീക്ഷ ചില സാങ്കേതിക തകരാർ മൂലം കുട്ടികൾ വീണ്ടും എഴുതേണ്ടിവരുന്ന സാഹചര്യത്തിൽ, തത് വിഷയത്തിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനത്തെ കുറിച്ച് കമ്മീഷന്റെ മുമ്പായി ചില വസ്തുതകൾ സമർപ്പിക്കുന്നു.
ലക്ഷക്കണക്കിനു വരുന്ന കുട്ടികളേയും അതിനിരട്ടിയോളം വരുന്ന മാതാപിതാക്കളേയും മാനസിക സമ്മർദ്ധത്തിലാക്കും വിധം 2016 - 17 വർഷത്തെ പത്താം തരം കണക്ക് പരീക്ഷ വീണ്ടും എഴുതണം എന്നാണ് കേരളാ വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.
ഒന്നാം ക്ലാസ് മുതൽ പത്ത് വർഷത്തോളം ഉള്ള മെട്രിക്കുലേഷൻ സംവിധാനത്തിലെ ഏക പൊതു പരീക്ഷയായ പത്താം തരം പരീക്ഷ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും വളരെ ഗൌരവത്തോടെ തന്നെയാണു കാണുന്നത്. ഗൌരവത്തിനനുസരിച്ചുള്ള അങ്കലാപ്പും ആശങ്കയും തത് വിഷയത്തിൽ സ്വാഭാവികമായും ഉണ്ടാവുകയും ചെയ്യും.
കുട്ടികൾ വളരെയധികം പ്രയത്നിച്ചും ആശങ്കാകുലരായും മാനസിക പിരിമുറുക്കം അനുഭവിച്ചും ഒക്കെ തന്നെയാണു പരീക്ഷയിൽ പങ്കെടുക്കുന്നത്. അവയെല്ലാം സഹിച്ച കുട്ടികൾ വീണ്ടും അവ നിർബന്ധപൂർവം ആവർത്തിക്കപ്പെടണം എന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് തികച്ചും മനുഷ്യാവകാശ ലംഘനം തന്നെയാണ്.
അക്കമിട്ട് താഴെ പറയുന്ന കാര്യങ്ങളിലേക്ക് സമിതിയുടെ ശ്രദ്ധ ക്ഷണിക്കുന്നു.
1. പുനർ പരീക്ഷയിലൂടെ കുട്ടികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ധം / വിദ്യാഭ്യാസ വകുപ്പ് കുട്ടികൾക്ക് നൽകുന്ന അതിക മാനസിക പീഢനം
2. പരീക്ഷ കഴിഞ്ഞു എന്ന ധാരണയിൽ നഷ്ടപ്പെടുത്തിയ പഠന പുസ്തകങ്ങളും നോട്സുകളും മറ്റ് പാഠ്യ ഉപകരണങ്ങളും പുനർ പരീക്ഷക്കായി കുട്ടികൾക്ക് എവിടെ നിന്ന് ലഭ്യമാകും എന്ന അരക്ഷിതാവസ്ഥ.
3. പുനർ പരീക്ഷക്കായുള്ള യാത്രക്കും മറ്റും കുട്ടികളും മാതാപിതാക്കളും ചിലവാക്കുന്ന അതിക തുക ഉണ്ടാക്കുന്ന സാമ്പത്തിക സമ്മർദ്ധം
4. പരീക്ഷയിൽ നിന്നും ഒഴിഞ്ഞ് ഉല്ലാസങ്ങൾക്കായി ക്രമീകരിച്ച യാത്രകളും ടൂർ പ്രോഗ്രാമുകളും അവക്ക് ചിലവാക്കിയ തുക നൽകുന്ന സാമ്പത്തിക നഷ്ട്ടം പ്രത്യേകിച്ച് വിദേശങ്ങളിൽ ജോലി ചെയ്യുന്ന മാതാപിതാക്കൾ പരീക്ഷ കഴിയുന്നതോടെ കുട്ടികളെ അവരുടെ അടുക്കലേക്ക് കൊണ്ട് പോകാനായി ഒരുക്കിയ വിസ, വിമാന ടിക്കറ്റ്, മറ്റ് താമസ ക്രമീകരണങ്ങൾ എന്നിവ താളം തെറ്റുന്നതിലൂടെ ഉണ്ടാകുന്ന ഭീമമായ പണ നഷ്ട്ടം.
5. പരീക്ഷ നടത്തിപ്പ് പിഴവ് കുട്ടികളിൽ ഉണ്ടാക്കിയ അരക്ഷിതാവസ്ഥയും, താൻ അധ്യായനം നടത്തുന്ന വിദ്യാഭ്യാസ വകുപ്പിനു വരെ കാര്യപ്രാപ്തി ഇത്രയേ ഉള്ളൂ എന്ന് കുട്ടികൾ മനസ്സിലാക്കുന്നതിലൂടെ അവരിൽ ഉണ്ടാകുന്ന ആശയക്കുഴപ്പവും അതുമൂലം അവരുടെ സ്വഭാവത്തിൽ പ്രതിഫലിക്കുന്ന ലാഘവ മനോഭാവവും
മുകളിൽ അക്കമിട്ട് പറഞ്ഞ എല്ലാ കാര്യങ്ങളും വിദ്യാർഥികളേയും രക്ഷിതാക്കളേയും കടുത്ത മാനസിക സമ്മർദ്ധത്തിലാക്കുന്നവയാണ്. പുനർ പരീക്ഷക്ക് തയ്യാറെടുക്കാൻ നിർദ്ധേശിക്കുക വഴി വിദ്യാഭ്യാസ വകുപ്പ് കുട്ടികളെ ഉൾപ്പെടെ ലക്ഷക്കണക്കിനു ആളുകളെ മാനസികമായി പീഢിപ്പിക്കാൻ മുതിരുകയാണ്.
വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതമൂലം നിരപരാധികളായ കുട്ടികൾ അനുഭവിക്കാനിരിക്കുന്ന പീഢനത്തിൽ നിന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും നിയമം മൂലം ലഭ്യമായ എല്ലാ പരിരക്ഷയും ലഭിക്കണമെന്നും, നിർബദ്ധിതാവസ്ഥയിൽ പരീക്ഷ എഴുതിക്കുന്ന പക്ഷം അവ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ധത്തിനും മറ്റ് സാമ്പത്തിക ചിലവുകൾക്കും തക്കതായ നഷ്ട്ടപരിഹാരമായി ഒരു ലക്ഷംരൂപ ഓരോ വിദ്യാർഥിക്കും എന്ന നിലയിൽ നഷ്ട്ടപരിഹാരം ലഭ്യമാക്കണമെന്നും അപേക്ഷിക്കുന്നു.
നിരപരാധികളായ കുട്ടികളെ ഇവ്വിധം കഷ്ട്ടപ്പെടുത്തി അവരുടെ മനക്കരുത്ത് അപ്പാടെ നശിപ്പിക്കും വിധമുള്ള ഇത്തരം ഗുരുതരമായ തെറ്റുകൾ മേലിൽ ആവർത്തിക്കാതിരിക്കാനുള്ള നിയമ പരിരക്ഷയും താഴ്മയോടെ ആവശ്യപ്പെടുന്നു.
നടപ്പ് വ്യവസ്ഥയിൽ മറ്റ് പോംവഴികളില്ലാ എന്ന ലാഘവ നിലപാടിൽ സമിതി എത്തിച്ചേരില്ല എന്ന വിശ്വസ്ഥതയോടെ.
ഹാഷിം കൊളംബൻ
പ്രേക്ഷിതൻ
ഹാഷിം കൊളംബൻ
കൊളംബോ ഹൌസ്
എടയൂർ പോസ്റ്റ്
വളാഞ്ചേരി – മലപ്പുറം കേരളം 676552
സ്വീകർത്താവ്
മനുഷ്യാവകാശ കമ്മീഷൻ
കേരള സംസ്ഥാനം
വിഷയം: ലക്ഷക്കണക്കിനു വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും ബാധിക്കുന്ന മനുഷ്യാവകാശ ലംഘനത്തെ കുറിച്ച്..
സർ,
2016 -17 അധ്യായന വർഷത്തിലെ ഇക്കഴിഞ്ഞ പത്താം തരം കണക്ക് പരീക്ഷ ചില സാങ്കേതിക തകരാർ മൂലം കുട്ടികൾ വീണ്ടും എഴുതേണ്ടിവരുന്ന സാഹചര്യത്തിൽ, തത് വിഷയത്തിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനത്തെ കുറിച്ച് കമ്മീഷന്റെ മുമ്പായി ചില വസ്തുതകൾ സമർപ്പിക്കുന്നു.
ലക്ഷക്കണക്കിനു വരുന്ന കുട്ടികളേയും അതിനിരട്ടിയോളം വരുന്ന മാതാപിതാക്കളേയും മാനസിക സമ്മർദ്ധത്തിലാക്കും വിധം 2016 - 17 വർഷത്തെ പത്താം തരം കണക്ക് പരീക്ഷ വീണ്ടും എഴുതണം എന്നാണ് കേരളാ വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.
ഒന്നാം ക്ലാസ് മുതൽ പത്ത് വർഷത്തോളം ഉള്ള മെട്രിക്കുലേഷൻ സംവിധാനത്തിലെ ഏക പൊതു പരീക്ഷയായ പത്താം തരം പരീക്ഷ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും വളരെ ഗൌരവത്തോടെ തന്നെയാണു കാണുന്നത്. ഗൌരവത്തിനനുസരിച്ചുള്ള അങ്കലാപ്പും ആശങ്കയും തത് വിഷയത്തിൽ സ്വാഭാവികമായും ഉണ്ടാവുകയും ചെയ്യും.
കുട്ടികൾ വളരെയധികം പ്രയത്നിച്ചും ആശങ്കാകുലരായും മാനസിക പിരിമുറുക്കം അനുഭവിച്ചും ഒക്കെ തന്നെയാണു പരീക്ഷയിൽ പങ്കെടുക്കുന്നത്. അവയെല്ലാം സഹിച്ച കുട്ടികൾ വീണ്ടും അവ നിർബന്ധപൂർവം ആവർത്തിക്കപ്പെടണം എന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് തികച്ചും മനുഷ്യാവകാശ ലംഘനം തന്നെയാണ്.
അക്കമിട്ട് താഴെ പറയുന്ന കാര്യങ്ങളിലേക്ക് സമിതിയുടെ ശ്രദ്ധ ക്ഷണിക്കുന്നു.
1. പുനർ പരീക്ഷയിലൂടെ കുട്ടികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ധം / വിദ്യാഭ്യാസ വകുപ്പ് കുട്ടികൾക്ക് നൽകുന്ന അതിക മാനസിക പീഢനം
2. പരീക്ഷ കഴിഞ്ഞു എന്ന ധാരണയിൽ നഷ്ടപ്പെടുത്തിയ പഠന പുസ്തകങ്ങളും നോട്സുകളും മറ്റ് പാഠ്യ ഉപകരണങ്ങളും പുനർ പരീക്ഷക്കായി കുട്ടികൾക്ക് എവിടെ നിന്ന് ലഭ്യമാകും എന്ന അരക്ഷിതാവസ്ഥ.
3. പുനർ പരീക്ഷക്കായുള്ള യാത്രക്കും മറ്റും കുട്ടികളും മാതാപിതാക്കളും ചിലവാക്കുന്ന അതിക തുക ഉണ്ടാക്കുന്ന സാമ്പത്തിക സമ്മർദ്ധം
4. പരീക്ഷയിൽ നിന്നും ഒഴിഞ്ഞ് ഉല്ലാസങ്ങൾക്കായി ക്രമീകരിച്ച യാത്രകളും ടൂർ പ്രോഗ്രാമുകളും അവക്ക് ചിലവാക്കിയ തുക നൽകുന്ന സാമ്പത്തിക നഷ്ട്ടം പ്രത്യേകിച്ച് വിദേശങ്ങളിൽ ജോലി ചെയ്യുന്ന മാതാപിതാക്കൾ പരീക്ഷ കഴിയുന്നതോടെ കുട്ടികളെ അവരുടെ അടുക്കലേക്ക് കൊണ്ട് പോകാനായി ഒരുക്കിയ വിസ, വിമാന ടിക്കറ്റ്, മറ്റ് താമസ ക്രമീകരണങ്ങൾ എന്നിവ താളം തെറ്റുന്നതിലൂടെ ഉണ്ടാകുന്ന ഭീമമായ പണ നഷ്ട്ടം.
5. പരീക്ഷ നടത്തിപ്പ് പിഴവ് കുട്ടികളിൽ ഉണ്ടാക്കിയ അരക്ഷിതാവസ്ഥയും, താൻ അധ്യായനം നടത്തുന്ന വിദ്യാഭ്യാസ വകുപ്പിനു വരെ കാര്യപ്രാപ്തി ഇത്രയേ ഉള്ളൂ എന്ന് കുട്ടികൾ മനസ്സിലാക്കുന്നതിലൂടെ അവരിൽ ഉണ്ടാകുന്ന ആശയക്കുഴപ്പവും അതുമൂലം അവരുടെ സ്വഭാവത്തിൽ പ്രതിഫലിക്കുന്ന ലാഘവ മനോഭാവവും
മുകളിൽ അക്കമിട്ട് പറഞ്ഞ എല്ലാ കാര്യങ്ങളും വിദ്യാർഥികളേയും രക്ഷിതാക്കളേയും കടുത്ത മാനസിക സമ്മർദ്ധത്തിലാക്കുന്നവയാണ്. പുനർ പരീക്ഷക്ക് തയ്യാറെടുക്കാൻ നിർദ്ധേശിക്കുക വഴി വിദ്യാഭ്യാസ വകുപ്പ് കുട്ടികളെ ഉൾപ്പെടെ ലക്ഷക്കണക്കിനു ആളുകളെ മാനസികമായി പീഢിപ്പിക്കാൻ മുതിരുകയാണ്.
വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതമൂലം നിരപരാധികളായ കുട്ടികൾ അനുഭവിക്കാനിരിക്കുന്ന പീഢനത്തിൽ നിന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും നിയമം മൂലം ലഭ്യമായ എല്ലാ പരിരക്ഷയും ലഭിക്കണമെന്നും, നിർബദ്ധിതാവസ്ഥയിൽ പരീക്ഷ എഴുതിക്കുന്ന പക്ഷം അവ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ധത്തിനും മറ്റ് സാമ്പത്തിക ചിലവുകൾക്കും തക്കതായ നഷ്ട്ടപരിഹാരമായി ഒരു ലക്ഷംരൂപ ഓരോ വിദ്യാർഥിക്കും എന്ന നിലയിൽ നഷ്ട്ടപരിഹാരം ലഭ്യമാക്കണമെന്നും അപേക്ഷിക്കുന്നു.
നിരപരാധികളായ കുട്ടികളെ ഇവ്വിധം കഷ്ട്ടപ്പെടുത്തി അവരുടെ മനക്കരുത്ത് അപ്പാടെ നശിപ്പിക്കും വിധമുള്ള ഇത്തരം ഗുരുതരമായ തെറ്റുകൾ മേലിൽ ആവർത്തിക്കാതിരിക്കാനുള്ള നിയമ പരിരക്ഷയും താഴ്മയോടെ ആവശ്യപ്പെടുന്നു.
നടപ്പ് വ്യവസ്ഥയിൽ മറ്റ് പോംവഴികളില്ലാ എന്ന ലാഘവ നിലപാടിൽ സമിതി എത്തിച്ചേരില്ല എന്ന വിശ്വസ്ഥതയോടെ.
ഹാഷിം കൊളംബൻ
കുട്ടികൾക്കെതിരെയുള്ള ചാനൽ ചൂഷണം | പരാതി
2015 ജുൺ 13, / മലപ്പുറം,
ഹാഷിം കൊളംബൻ
വളാഞ്ചേരി, മലപ്പുറം
+91 98 95 460920
ബാലാവകാശ സംരക്ഷണ കമ്മീഷൻ
കേരള സംസ്ഥാനം
വിഷയം: കുട്ടികളെ സൈക്കോളജിക്കൽ അബ്യൂസ് (മാനസിക പീഢനം) ന് വിധേയമാക്കുന്ന ചാനൽ പ്രോഗ്രാമുകൾ കർശനമായി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി
സർ,
കുട്ടികളെ കേന്ദ്രീകരിച്ച് ചിത്രീകരിക്കുന്ന ചാനൽ പരിപാടികളിൽ മിക്കവയിലും കുട്ടികളെ മെന്റൽ റ്റോർച്ചറിങ് നടത്തി അവ ചിരിക്കാനുള്ളവ ആണെന്ന മട്ടിൽ സംപ്രേക്ഷണം ചെയ്യപ്പെടുന്നവയിലെ ഭയാനകരമായ ബാലാവകാശ ധ്വംസനം നിയമത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വരികയാണ് ഈ പരാതിയിലൂടെ ശ്രമിക്കുന്നത്.
കുട്ടികളുടെ പരിപാടി എന്നതിലുപരി നിഷ്കളങ്ക കുഞ്ഞുങ്ങളോട് ദ്വയാർത്ത പ്രയോഗങ്ങൾ നടത്തിക്കുകയും അവയുടെ മലീമസ വശം അവതാരകൻ ഒന്ന് കൂടി വിശദീകരിച്ച് അവയിലൂടെ ആനന്ദം കണ്ടെത്തി അവയെല്ലാം ചിരിക്കാനുള്ളവ ആണെന്ന മട്ടിൽ പറഞ്ഞു ഫലിപ്പിക്കുന്നതായി ഈയിടെ ചില പരിപാടികളിൽ ശ്രദ്ധിക്കുകയുണ്ടായി. കുഞ്ഞുങ്ങളുടെ കുഞ്ഞു മനസ്സിലെ തോന്നലുകളെ വലിയവരുടെ പക്വ മനസ്സിന്റെ വ്യാപ്തിയിൽ വിശദീകരിക്കപ്പെടുന്ന സാഹചര്യം കുട്ടികളിൽ വലിയ അളവിൽ മാനസിക സംഘർഷത്തിന് ഇട നൽകും.
ഈ ഗണത്തിൽ പെടുത്താവുന്ന ചാനൽ ഷോകളിൽ വളരെ ജനപ്രീതിയുള്ള ടി.വി പ്രോഗ്രാമാണ് സൂര്യാ ടിവി യിൽ സംപ്രേക്ഷണം ചെയ്യുന്ന ‘കുട്ടിപട്ടാളം’ എന്ന കുട്ടികളുടെ ഷോ. കുട്ടികളുടെ നിഷ്കളങ്ക സംസാരമാണ് പരിപാടിയുടെ ഹൈലേറ്റ്, എന്നാൽ പിഴവുകൾ അറിയാതെയുള്ള കൊച്ച് വായിലെ വലിയ വർത്തമാനങ്ങളെ മറ്റൊരു തലത്തിൽ അവതാരകനാൽ വിശദീകരിക്കപ്പെട്ട് അവ പ്രേക്ഷകരിൽ ചിരിക്കാനുള്ളവ ആണെന്ന് വരുത്തിതീർക്കുന്ന രീതിയിലാണ് ചില എപ്പിസോഡുകൾ മുന്നോട്ട് പോകുന്നത്.
കുട്ടികൾ നിഷ്കളങ്കതയിൽ പങ്ക് വെക്കുന്ന സംസാര ശകലങ്ങളെ അവർക്ക് ഒട്ടും മനസ്സിലാവാത്ത മുതിർന്നവരുടെ നിലവാരത്തിൽ വിശദീകരിക്കപ്പെട്ട് അവയിലെ മലീമസ വശം ആസ്വാദനത്തിനായി നൽകുക എന്നത് മാത്രമാണ് ഇത്തരം പരിപാടികളിൽ നടക്കുന്നത്. ഇത്തരം അവതരണം കുട്ടികളിൽ ആശയക്കുഴപ്പത്തിന് മാത്രമേ ഇട നൽകൂ. കുട്ടികൾ പങ്ക് വെക്കാൻ ഉദ്ധേശിക്കുന്ന കാര്യങ്ങൾ അല്ലാ ഓഡിയൻസ് മനസ്സിലാക്കുന്നത് എന്ന് വരുമ്പോൾ അവ കുഞ്ഞുങ്ങളിലെ ആശയ വിനിമയത്തിനുള്ള ആത്മ വിശ്വാസം തന്നെ മുറിപ്പെടുകയാണ്.
കുട്ടികളോട് ചോദിക്കപ്പെടുന്ന കുഞ്ഞു മനസ്സിൽ ഒതുങ്ങാത്ത പല ചോദ്യങ്ങൾക്കും അവർ പറയുന്ന നിഷ്കളങ്ക ഉത്തരങ്ങളിൽ സഭ്യതയില്ലാത്ത ടിസ്റ്റുകൾ തിരയലും അവയിലൂന്നിയ തുടർ ചോദ്യങ്ങളും ഇത്തരം ചാനൽ പ്ലാറ്റ്ഫോമുകളിൽ കളർഫുള്ളായി കയ്യടികളോടെ അവതരിപ്പിക്കപ്പെടുന്നത്ത് കുട്ടികളിലെ കാഴ്ച്ചപ്പാടുകളെ വക്രീകരിക്കപ്പെടാനെ ഉപകരിക്കൂ. താൻ പറയുന്നത് കേമത്തരമാണെന്ന് പ്രേക്ഷകരാൽ അംഗീകരിക്കപ്പെടുന്ന ഇത്തരം സാഹചര്യം കുഞ്ഞിന്റെ മനസ്സിൽ ആ രീതി ആവർത്തിച്ച് കയ്യടി നേടാനുള്ള ഉൽസുകത കൂടുകയും കുഞ്ഞിന്റെ സ്വഭാവ രൂപീകരണതിന് അവ ഹാനിയായി തീരുകയും ചെയ്യും. പ്രോഗ്രാമിൽ പങ്കെടുക്കുന്ന കുട്ടികളിലും ചാനലിലൂടേയും മറ്റ് മാർഗ്ഗങ്ങളിലൂടേയും ഇത്തരം പരിപാടികൾ കാണുന്ന മറ്റ് കുട്ടികളിലും ഇത്തരം അവതരണങ്ങൾ വലിയ രീതിയിലെ തെറ്റായ ധാരണക്ക് വളം വെക്കും.
വലിയ വായിൽ കുട്ടികളിൽ വരുന്ന സംസാരങ്ങളെ മുതിർന്നവർ ശാസന രീതിയിലും സ്നേഹോപദേശ രീതികളിലും തിരുത്തി നൽകുന്നതിൽ നിന്നാണ് കുഞ്ഞുങ്ങളിലെ ഭാഷയും സംസ്കാരവും ക്രമേണ രൂപപ്പെടുന്നത്. എന്നാൽ സംസാരങ്ങളിലെ നിഷ്കളങ്ക പോരായ്മകൾക്ക് ഇത്തരം പ്ലാറ്റ്ഫോമിൽ നിന്ന് കിട്ടുന്ന കയ്യടികളും ചിരികളും സമ്മാനങ്ങളും എല്ലാം കുട്ടികളിൽ വലിയ രീതിയിലുള്ള തെറ്റായ ധാരണ അടിയുറച്ച് പോവുകയും അവ കുഞ്ഞുങ്ങളിലെ വളർച്ചാ ഘട്ടത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കയ്യടികൾ കിട്ടിയ രീതിയിലുള്ള സംസാരവും പെരുമാറ്റവും ആണ് സമൂഹം എന്നിൽ നിന്ന് താല്പര്യപ്പെടുന്നതെന്നും താൻ ഇനി അവയാണു പ്രാവർത്തികമാക്കേണ്ടത് എന്നും ഇവയൊക്കെ ആണ് ശ്രദ്ധ നേടുവാൻ തനിക്ക് കഴിയുന്ന നല്ല മാർഗ്ഗം എന്നും തീർച്ചയായും കുഞ്ഞിൽ അടിയുറച്ച് പോകും.
കുഞ്ഞുങ്ങളുടെ പരിപാടി ആണെങ്കിലും മുതിർന്നവരെ രസിപ്പിക്കുക എന്നതാണു പരിപാടിയുടെ ആകെ തുക. മുതിർന്ന പ്രേക്ഷകർക്ക് വേണ്ടി, അവരുടെ താല്പര്യങ്ങൾക്ക് വേണ്ടി കുട്ടിത്വത്തിന്റെ നിഷ്കളങ്കതയെ മുറിപ്പെടുത്തുന്ന രീതിയിലെ സൈക്കോളജിക്കൽ അബ്യൂസ് വലിയ രീതിയിൽ ഇത്തരം പരിപാടികളിൽ യഥേഷ്ട്ടം കണ്ട് വരുന്നു.
സമിതിയുടെ ശ്രദ്ധയിലേക്കായി ഇത്തരത്തിലുള്ള പരിപാടികളുടെ ചില ഭാഗങ്ങൾ താഴെ ചേർക്കുന്നു:
കുട്ടിപട്ടാളം | 26/10/2014
അഛന്റെ ജോലിയുമായി ബന്ധപെട്ട സംസാരങ്ങളിൽ “കൈ കുടുങ്ങിയാൽ അച്ഛൻ രക്ഷിക്കും” എന്ന കുട്ടിയുടെ പറച്ചിലിന് “പെൺ വിഷയത്തിൽ അച്ഛൻ ഇത്തിരി നല്ല എക്സ്പേർട്ട് ആണെന്ന് വ്യക്തമായി. ഇനിം കൂടുതൽ പറയണ്ടാ” എന്ന് അവതാരകയുടെ വിവക്ഷ.
# എന്താണ് സംഗതി എന്ന് മനസ്സിലാവാതെ കുട്ടിയുടെ നിഷ്കളങ്ക നോട്ടം ബാക്കി.
കുട്ടിപട്ടാളം | എപ്പിസോഡ് 74
അവതാരക : അച്ഛൻ വീട്ടിലിരുന്ന് കുടിക്കുമ്പോ അമ്മ വഴക്ക് പറയാറുണ്ടോ?
കുട്ടി : ഞാനും കള്ള് കുടിക്കാറുണ്ട്
അവതാരക : ആണോ .. എങ്ങനുണ്ട്.. ?
കുട്ടി : നല്ല സൂപ്പറാ
അവതാരക : ഹ ഹ ഹ ഹാ ഹാ ഹാ... ഭാവിയിലെ വാഗ്ദാനം.. ന്യൂ ജനറേഷൻ..
തുടർന്ന് “അമ്മയും അമ്മമ്മയും കുടിക്കാറുണ്ടോ.. അമ്മമ്മ എത്ര ഗ്ലാസ് കുടിക്കും” എന്ന രീതിയിലെ തുടർ ചോദ്യങ്ങൾ
# കാര്യ ഗൗരവം അറിയാതെ പറയുന്ന കുഞ്ഞ് പ്രസ്ഥാവനകൾക്ക് കുട്ടിയെ കൊണ്ട് കൂടുതൽ പറയിക്കുകയും അവ തിരുത്തി നൽകുന്നതിന് പകരം പ്രോത്സാഹനം നൽകി അവ ചിരിച്ച് ആഘോഷിക്കാനുള്ളവ ആണെന്ന രീതിയിലെ അവതരണത്തിന് ബാക്ക്ഗ്രൗണ്ട് ചിരികളും കയ്യടികളും കൂടെ പ്രേക്ഷകരുടെ ആർത്തുല്ലസിച്ചുള്ള സന്തോഷ പ്രകടനങ്ങളും.
കുട്ടിപട്ടാളം | എപ്പിസോഡ് 84
“അച്ഛന്റെ ബ്യൂട്ടീപാർലറിൽ സിനിമാ നടികളുടെ ഒക്കെ ഫോട്ടോ ഉള്ള പുസ്തകം ഉണ്ടോ.. അതിന്റെ നടുക്കത്തെ പേജ് ആരാ കീറിയെടുത്തു പോകാറ്?... (അംഗ വിക്ഷേപത്തോടെ) അത്തരം സിനിമാ നടികളുടെ ഫോട്ടോ കൊച്ചഛൻ അച്ഛൻ കാണതാണോ കൊണ്ട് പോകാറ്?...” എന്നീ ചോദ്യങ്ങളും
“അച്ഛൻ എടുക്കാൻ മാറ്റി വെച്ചവയാവും കൊച്ചഛൻ എടുത്തോണ്ട് പോകുന്നത്” എന്നിങ്ങനെ അവതാരക വിശദീകരണം നൽകുന്നതിനൊപ്പം “ഒരുമാതിരി പേർക്കൊക്കെ സംഗതി മനസ്സിലായിക്കാണും” എന്ന ഉറപ്പ് വരുത്തലും അവക്കൊക്കെ ബാക്ക്ഗ്രൗണ്ട് ചിരികളും കയ്യടികളും കൂടെ പ്രേക്ഷകരുടെ ആർത്തുല്ലസിച്ചുള്ള സന്തോഷ പ്രകടനങ്ങളും.
കുട്ടിപട്ടാളം | എപ്പിസോഡ് 54
അച്ഛൻ മരുന്ന് കഴിക്കുന്നതിനെ പറ്റി സംസാരിക്കുന്ന കുട്ടിയോട് അതിനെ ചുറ്റി പറ്റി പല വിധ ചോദ്യങ്ങൾ, തിരിച്ചു മറിച്ചും ഒത്തിരി ചോദ്യങ്ങൾക്ക് ശേഷം
അവതാരക : അഛൻ വെള്ളമൊഴിച്ചാണോ മരുന്ന് കഴിക്കാറ്?
കുട്ടി : മ്.. (അതെ എന്ന നിലക്കുള്ള തലയാട്ടൽ)
അവതാരക : (സന്തോഷത്തോടെ) ഞാൻ പെട്ട പാടേയ്..
# അച്ഛൻ മദ്യപിക്കുന്നു, കുട്ടി ആ രീതിയിൽ പറഞ്ഞു എന്ന് വരുത്തി തീർക്കാനുള്ള വ്യഗ്രത. തുടർന്ന് “അച്ഛൻ അമ്മയെ തല്ലാറുണ്ടോ.. വഴക്ക് കൂടാറുണ്ടോ” എന്നിങ്ങനെ തുടർ ചോദ്യങ്ങളും. ഇവക്കെല്ലാം ബാക്ക്ഗ്രൗണ്ട് ചിരികളും കയ്യടികളും കൂടെ പ്രേക്ഷകരുടെ ആർത്തുല്ലസിച്ചുള്ള സന്തോഷ പ്രകടനങ്ങളും.
കുട്ടിപട്ടാളം | എപ്പിസോഡ് 71
തന്റെ കൂടെ പരിപാടിയിൽ പങ്കെടുക്കുന്ന കൂട്ടുകാരിയുമായുള്ള കൂട്ട് വിവരിക്കുന്നതിനിടെ അവൾക്കായി ഞാൻ എന്റെ കളിപ്പാട്ടം എല്ലാം നൽകാറുണ്ടെന്ന കുഞ്ഞിന്റെ സന്തോഷത്തോടെ ഉള്ള സംസാരത്തിനിടെ,
അവതാരക : ആണോ.. എന്നിട്ടാണോ (ചൂണ്ടിക്കാണിച്ച്) ആ കൊച്ച് കഴിഞ്ഞ ദിവസം കളിപ്പാട്ടം കട്ട്കൊണ്ട് പോയത്.
കുട്ടി : ഇല്ലല്ലോ.. കുട്ടിപട്ടാളം ചേച്ചി വെറുതെ നുണ പറയാ..
അവതാരക : സത്യം.. ഒരു പാവ കൊണ്ട് പോയി.
കുട്ടി : എനിക്കതിന് പാവ ഇല്ലല്ലോ..
# കുഞ്ഞു മനസ്സിൽ കൂടുതൽ അസ്വാരസ്യം നൽകാൻ കഴിയാത്തതിൽ “കുഞ്ഞിന് പാവ ഇല്ലാതെ പോയി” (ഉണ്ടായിരുന്നെങ്കിൽ ആ കുട്ടി കട്ടെടുത്തേനെ) എന്ന പരിഭവത്തോടെ അവതാരകയുടെ പിൻ വാങ്ങൽ.
കുട്ടിപട്ടാളം | എപ്പിസോഡ് 24
അമ്മയുടെ പേരെന്തെന്ന അവതാരകയുടെ ചോദ്യത്തിന് പ്രയാസപ്പെട്ട് അക്ഷരങ്ങൾ കൂട്ടിപ്പറയുന്ന കുട്ടിയോട് അവ നാലഞ്ച് തവണ ആവർത്തിപ്പിക്കുകയും “ഒരു മകനും അമ്മയെ ‘സെക്സി’ എന്ന് വിളിക്കരുത്” എന്ന കമന്റിന് നിറയെ കയ്യടികളും ചിരികളും.
കൺഫ്യൂഷനിലായ കുട്ടി “അപ്പോൾ ചേച്ചി വിളിച്ചല്ലോ” എന്ന നിഷ്കളങ്ക ചോദ്യത്തിന് “ഞാൻ എന്റെ അമ്മയെ വിളിച്ചില്ലല്ലോ” എന്ന മറുപടി അവതാരകയിൽ നിന്ന്.
# താൻ പറഞ്ഞതെന്ന് പറയപെട്ട വാക്കുകളുടെ ഗൗരവം ഒട്ടും മനസ്സിലാവാത്ത പ്രായത്തിലെ കുട്ടികളോട് ഇവ്വിതം മുതിർന്ന രീതിയിലെ വ്യാഖ്യാനങ്ങളും അവ ആസ്വാദനാ യോഗ്യമാണെന്ന രീതിയിൽ കുഞ്ഞുങ്ങളോട് ആവർത്തിച്ചുള്ള ചോദ്യങ്ങളും.
# അമ്മയല്ലാത്തവരെ ഇത്തരത്തിൽ വിളിക്കാം എന്ന ധാരണ കുട്ടികളിൽ വളരാൻ ഇവ ധാരാളം.
കുട്ടിപട്ടാളം | എപ്പിസോഡ് 25
ഉപ്പച്ചിയുടെ ജോലി എന്തെന്ന ചോദ്യത്തിന് ഫോണെടുക്കൽ എന്ന കുട്ടിയുടെ മറുപടിക്ക് “എവിടെ ഫോൺ കണ്ടാലും എടുത്തോളും... കോഴിക്കോട്ട്കാർ ശ്രദ്ധിച്ചോ... ഈ കുട്ടിയുടെ ഉപ്പച്ചി എവിടെ ഫോൺ കണ്ടാലും അപ്പോ എടുത്തോളും”
# കുഞ്ഞുങ്ങളുടെ ധാരണകൾക്കപ്പുറം നെഗറ്റീവ് തലത്തിലുള്ള വിശദീകരണവും അവക്കുള്ള കയ്യടികളും ചിരികളും.
തൊട്ടടുത്ത കുട്ടി ചോദിച്ചവക്ക് എന്തു മറുപടി പറഞ്ഞെന്ന് കുട്ടിയോട് ചോദിക്കപ്പെട്ടതിൽ “ഞാൻ മറുപടി ഒന്നും പറഞ്ഞില്ലാ.. ആവശ്യമില്ലാത്തവരോട് ഞാനെന്തിന് സംസാരിക്കണം” എന്ന മറുപടിക്ക് “നല്ല തീരുമാനം” എന്ന അവതാരകയുടെ അഡ്വൈസും കയ്യടിയും.
# കുഞ്ഞു മനസിലെ നെഗറ്റീവ് ചിന്താഗതിക്ക് തിരുത്തലിന് പകരം അവയെ അഭിനന്ദിക്കുന്നത് കുഞ്ഞ് മനസ്സിൽ വലിയ രീതിയിലുള്ള പ്രത്യാഘാതം സൃഷ്ട്ടിക്കും
കുട്ടിപട്ടാളം | എപ്പിസോഡ് 30
അച്ഛനും അമ്മയും തമ്മിലുള്ള വഴക്കിനെ പറ്റി കുഞ്ഞിനെ കൊണ്ട് പറയിക്കുന്നതിനിടയിൽ അച്ഛൻ എന്നേയും അടിക്കും എന്ന കുട്ടിയുടെ മറുപടിക്ക്,
അവതാരിക : കുഞ്ഞിനെ അടിക്കുന്നത് എനിക്കറിയണ്ടാ...അമ്മയെ അടിക്കുന്നത് പറാ..
തുടർന്ന് വീട് വഴക്കിനുള്ള കാരണങ്ങളുടെ തുടർ ചോദ്യങ്ങളും ബാക്ക്ഗ്രൗണ്ട് ചിരികളും കയ്യടികളും കൂടെ പ്രേക്ഷകരുടെ ആർത്തുല്ലസിച്ചുള്ള സന്തോഷ പ്രകടനങ്ങളും.
# കുട്ടികളുടെ കാര്യങ്ങൾ സംസാരിക്കുന്നതിലുപരി കുടുംബ വഴക്കും വീട്ടിലെ മറ്റ് പ്രശ്നങ്ങളും കുഞ്ഞുങ്ങളെ കൊണ്ട് പറയിക്കുക. അവ ഒന്നൂടെ വിശദീകരിച്ച് അവയിൽ ആസ്വാദനം കണ്ടെത്തുക എന്ന ലക്ഷ്യം മാത്രം അവതാരകയിൽ.
ഡ്രസ്സിടുന്നത് എന്തിനെന്ന ചോദ്യത്തിന് വയർ കാണാതിരിക്കാൻ എന്ന കുട്ടിയുടെ മറുപടിക്ക് അവതാരകയുടെ തുടർ ചോദ്യം,
അവതാരക : അപ്പോ വയർ മാത്രം മറച്ചാൽ പോരെ?
കുട്ടി : ഷോൾഡർ കാണാതിരിക്കാനാ ഉടുപ്പ് ഇടുന്നെ
അവതാരക : അപ്പോ (പാന്റ് തൊട്ട് കാണിച്ച്) ഇതോ
കുട്ടി : പാന്റ് ഇടാൻ
അവതാരക : അതെന്തിനാ ഇടുന്നെ
കുട്ടി : ‘...ട്ണു...’ കാണാതിരിക്കാൻ (ചാനൽ സെൻസർ ചെയ്തതാണ് ‘...ട്ണു...’ എന്ന ശബ്ദം)
കുട്ടി പറഞ്ഞ സെൻസർ ചെയ്യപ്പെടേണ്ടി വന്ന സഭ്യത ഇല്ലാത്ത വാക്കിന് കയ്യടികളോടെ, ചിരികളോടെ ഉള്ള “താങ്ക്യൂ ” മറുപടി. കൂടെ “ കൊച്ച് പറയാതിരിക്കാൻ മാക്സിമം ശ്രമിച്ചു” എന്ന കമന്റും
# താൻ പറയിക്കാൻ ഉദ്ധേശിച്ചവ പെട്ടെന്ന് കിട്ടിയതിലെ നന്ദി പറച്ചിലും സന്തോഷവും അവതാരകയിൽ.
തുടർന്നുള്ള കുട്ടിയോടും പാന്റിടുന്നതെന്തിനെന്നുള്ള ചോദ്യം. കുട്ടിയിൽ നിന്ന് ‘ഷഡ്ഡി’ കാണാതിരിക്കാനെന്ന മറുപടിയും, അവക്കും അവതാരകയിൽ നിന്ന് താങ്ക്സും ലാളനവും ബാക്ക്ഗ്രൗണ്ട് ചിരികളും കയ്യടികളും കൂടെ പ്രേക്ഷകരുടെ ആർത്തുല്ലസിച്ചുള്ള സന്തോഷ പ്രകടനങ്ങളും.
കുട്ടിപട്ടാളം | എപ്പിസോഡ് 30
ഫലങ്ങൾ കായ്ക്കുന്ന മരങ്ങളുടെ നാമം ചോദിക്കുന്ന ചോദ്യത്തിന് കുട്ടി പറഞ്ഞ ഉത്തരം തെറ്റിയെന്ന് മനസ്സിലായ ഉടനെ കുഞ്ഞ് അവ തിരുത്തി പറയുമ്പോൾ,
അവതാരക : ഉറപ്പിച്ചു ഞാൻ.. ഇനി മാറ്റമില്ലാ.. മാറ്റമില്ലാ.. എനിക്കിഷ്ട്ടല്ലാ മാറ്റണത്.
തുടർന്ന് കുട്ടി പറഞ്ഞ തെറ്റായ നാമത്തെ ഒന്നു കൂടെ വിശദീകരിച്ച് അവക്ക് ബാക്ക്ഗ്രൗണ്ട് ചിരികളും കയ്യടികളും കൂടെ പ്രേക്ഷകരുടെ ആർത്തുല്ലസിച്ചുള്ള സന്തോഷ പ്രകടനങ്ങളും.
# കുഞ്ഞുങ്ങളിലെ ശരിയായ മറുപടികളേക്കാൾ അവതാരകക്ക് താല്പര്യം അവരിൽ നിന്ന് കിട്ടുന്ന തെറ്റായ വിവരങ്ങൾ. എന്നിട്ടവക്ക് അവതാരകയാൽ ഒരു വിശദീകരണവും ആസ്വാദനാ രീതിയിലെ കയ്യടികളും ചിരികളും.
കുട്ടിപട്ടാളം | എപ്പിസോഡ് 48
‘അമ്മ വന്നിട്ടുണ്ടോ.. എവിടെ” എന്ന ചോദ്യത്തിന് കൈ ചൂണ്ടി “അതാ അവിടെ” എന്ന് കുഞ്ഞിന്റെ മറുപടി. മനസ്സിലായില്ലല്ലോ എന്ന അവതാരകയുടെ തുടർ ചോദ്യത്തിന് ,
കുട്ടി : അടീല്.. അച്ഛന്റെ കൂടെ ഇരി... അടീല്...
അവതാരക : അച്ഛന്റെ... അച്ഛന്റെ... ഹ ഹ ഹ ഹാ... അടീല് ഹ ഹ ഹാ...
അവതാരകയിൽ വഷളൻ ചിരിയും ഓഡിയൻസ് ഉൾപ്പെടെ ഉള്ളവരുടെ കയ്യടികളും ആർപ്പ് വിളികളും.
കുട്ടിപട്ടാളം | 07/12/2014
തന്റെ പേര് അനാമിക ആണെന്നുള്ള കുട്ടിയുടെ സംസാരത്തിന് അതിന്റെ അർത്ഥമായ നാമമില്ലാത്തവൾ എന്ന കൊള്ളരുതാത്ത പേര് എന്തിനാ കുഞ്ഞിനിട്ടെ.. ആരാ ഇട്ടെ.. നാത്തൂൻ പറഞ്ഞിട്ട് ഇട്ട പേര് കൊള്ളൂലാ.. രസമില്ലാ... എന്നൊക്കെ കുഞ്ഞിനെ പറഞ്ഞ് ധരിപ്പിച്ച് അത്തരത്തിൽ പേരിട്ടതിനെ പറ്റി വീട്ടിൽ അവരെ (അച്ഛന്റെ പെങ്ങളെ) വിളിച്ച് രണ്ട് പറഞ്ഞിട്ട് തന്നെ കാര്യം എന്ന മട്ടിൽ ചീത്ത വിളിക്കുന്നതിന് പരിശീലനം നടത്തിക്കുന്നു.
# കുട്ടികളിലെ ആത്മവിശ്വാസത്തിന് കോട്ടം വരും വിധമുള്ള അവതാരകയുടെ അപക്വ സംസാരങ്ങളും പെരുമാറ്റവും. മുതിർന്നവരോട് സംസാരിക്കുന്നതിലെ തെറ്റായ രീതിക്കുള്ള പ്രചോദനവും പരിശീലനവും.
അങ്കിൾ ജോലി ചെയ്യുന്നത് ‘മയ്യിൽ’ എന്ന സ്ഥലത്താണെന്നുള്ള സംസാരത്തിന്` കുട്ടിക്കത് വ്യക്തമായി പറയാൻ ആവാതെ വന്നതിൽ “മയ്... മയ്യ്... മയി...” എന്ന രീതിയിലെ സംസാര ശകലത്തിന് ‘ട്യൂ...ട്യൂ.’ എന്നുള്ള ചമ്മൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും കയ്യടികളും പ്രേക്ഷകരുടെ അതിരറ്റ സന്തോഷത്തിലെ ചിരികളും.
# ഇത്തരം ട്രാക്കിൽ കുട്ടിയുടെ സംസാരം എത്തിക്കാനായി വ്യക്തമായി പറയാൻ സാധിക്കാതിരുന്ന വാക്ക് വീണ്ടും വീണ്ടും പറയിച്ച് സഭ്യത ഇല്ലാത്ത എന്തോ കുട്ടി പറഞ്ഞെന്ന രീതിയിൽ അതിനെ കൊണ്ടെത്തിച്ച് അവക്ക് ചിരികളും കയ്യടികളും.
കുട്ടിപട്ടാളം | 26/10/2014
ഇത്തിരി കടുത്ത ഭാഷയിൽ സംസാരിക്കുന്ന കുട്ടിയെ കൂടുതൽ കൂടുതൽ പ്രലോഭിപ്പിച്ച് ദേഷ്യപ്പെടുന്ന രീതിയിൽ സംസാരിപ്പിക്കാനുള്ള അവതാരകയുടെ ശ്രമം. അവയിൽ നിന്ന് കിട്ടുന്ന ട്വിസ്റ്റുകൾക്ക് അവതാരകയുടെ ഉറക്കെയുള്ള ചിരികളും തുടർ കമന്റുകൾക്കൊപ്പം ബാക്ക്ഗ്രൗണ്ട് ചിരികളും കയ്യടികളും കൂടെ പ്രേക്ഷകരുടെ ആർത്തുല്ലസിച്ചുള്ള സന്തോഷ പ്രകടനങ്ങളും.
# താൻ സംസാരിക്കുന്നവയിലെ കേമത്തരത്തിന് കിട്ടുന്ന പ്രോത്സാഹനത്തിൽ വിശ്വസിച്ച് കൂടുതലായി ആ രീതിയിൽ പറയാനുള്ള ശ്രമം കുട്ടിയിൽ അധികരിക്കും. താൻ പറയുന്നവ കേമത്തരമാണെന്ന ധാരണ നൽകുന്നത് കുഞ്ഞിലെ സ്വഭാവ രൂപീകരണത്തെ ചീത്തയായി ബാധിക്കുകയും ചെയ്യും.
ശ്രദ്ധയിൽ പെട്ട സൂര്യാ ടി.വി സംപ്രേക്ഷണം ചെയ്യുന്ന ‘കുട്ടി പട്ടാളം’ എന്ന പരിപാടിയുടെ ചില എപ്പിസോഡുകൾ ആണ് മുകളിൽ എടുത്തെഴുതിയിരിക്കുന്നത്. മിക്ക എപ്പിസോഡുകളിലും ‘വീട്ടിലെ വഴക്ക്, അമ്മയെ അച്ഛൻ അടിക്കാറുണ്ടോ, അച്ഛൻ മദ്യപിക്കാറുണ്ടോ, അമ്മ – അമ്മായിയമ്മ വഴക്ക്, ചീത്ത വിളിക്കൽ’ എന്നീ വിഷങ്ങളിലൂന്നിയ ചോദ്യങ്ങളും ‘അസൂയ, ശൃഗാരം, സൈറ്റടിക്കൽ, ഗേൾഫ്രണ്ട്, അഹങ്കാരം, കുശുമ്പ്’ തുടങ്ങിയ നെഗറ്റീവ് മറുപടികൾ ലഭ്യമാവാനുദ്ധേശിച്ചുള്ള ചോദ്യാവലികളും കുട്ടികളിൽ ധാരാളം ഉപയോഗിക്കുന്നു. ഇവക്ക് കിട്ടുന്ന നിഷ്കളങ്ക മറുപടികളിൽ നിന്ന് വീണ് കിട്ടുന്ന ട്വിസ്റ്റുകൾ കണ്ടെത്തി അവക്ക് അവതാരകയാൽ ഒരു വിവക്ഷ നൽകപെട്ട് ആസ്വാദനത്തിനുള്ളവ ആണെന്ന മട്ടിലുള്ള അവതരണമാണു ചാനലിൽ സംപ്രേക്ഷണം ചെയ്യപ്പെടുന്നത്.
വീട്ടിലെ രഹസ്യങ്ങൾ കുട്ടികളെ കൊണ്ട് പറയിപ്പിച്ച് അവയിൽ ആനന്ദം കണ്ടെത്തുക എന്ന ചീപ്പ് മെന്റാലിറ്റിയുടെ വഷളൻ ദൃശ്യവൽക്കരണത്തിനായി കുട്ടികളെ ദുരുപയോഗപ്പെടുത്തുകയും കുട്ടിത്തരത്തിനപ്പുറം പല തലങ്ങളിലും കുഞ്ഞുങ്ങളുടെ നിഷ്കളങ്ക സംസാരത്തിന് വിവക്ഷ നൽകി അവരെ സൈക്കോളജിക്കൽ അബ്യൂസിന് വിധേയമാക്കുകയും ചെയ്യുന്ന ഇത്തരം ചാനൽ പരിപാടികൾ ബാലാവകാശ സംരക്ഷണ സമിതി ഗൗരപൂർവ്വം ശ്രദ്ധയിലെടുത്ത് കുട്ടികൾക്കെതിരെ നടക്കുന്ന ചൂഷണം തടയണമെന്ന് അപേക്ഷിക്കുന്നു.
വിനയപുരസ്സരം
ഹാഷിം കൊളംബൻ
hashimcolombo@gmail.com
+91 9895 460 920 | +971 56 432 5641 (യു.എ.യി)
(ബാലാവകാശ സംരക്ഷണ കമ്മീഷനിൽ സമർപ്പിച്ച പരാതിയുടെ പി.ഡി.എഫ് ഡോക്കുമെന്റ് രൂപം ഇവിടെ അമർത്തി ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്)
ഹാഷിം കൊളംബൻ
വളാഞ്ചേരി, മലപ്പുറം
+91 98 95 460920
ബാലാവകാശ സംരക്ഷണ കമ്മീഷൻ
കേരള സംസ്ഥാനം
വിഷയം: കുട്ടികളെ സൈക്കോളജിക്കൽ അബ്യൂസ് (മാനസിക പീഢനം) ന് വിധേയമാക്കുന്ന ചാനൽ പ്രോഗ്രാമുകൾ കർശനമായി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി
സർ,
കുട്ടികളെ കേന്ദ്രീകരിച്ച് ചിത്രീകരിക്കുന്ന ചാനൽ പരിപാടികളിൽ മിക്കവയിലും കുട്ടികളെ മെന്റൽ റ്റോർച്ചറിങ് നടത്തി അവ ചിരിക്കാനുള്ളവ ആണെന്ന മട്ടിൽ സംപ്രേക്ഷണം ചെയ്യപ്പെടുന്നവയിലെ ഭയാനകരമായ ബാലാവകാശ ധ്വംസനം നിയമത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വരികയാണ് ഈ പരാതിയിലൂടെ ശ്രമിക്കുന്നത്.
കുട്ടികളുടെ പരിപാടി എന്നതിലുപരി നിഷ്കളങ്ക കുഞ്ഞുങ്ങളോട് ദ്വയാർത്ത പ്രയോഗങ്ങൾ നടത്തിക്കുകയും അവയുടെ മലീമസ വശം അവതാരകൻ ഒന്ന് കൂടി വിശദീകരിച്ച് അവയിലൂടെ ആനന്ദം കണ്ടെത്തി അവയെല്ലാം ചിരിക്കാനുള്ളവ ആണെന്ന മട്ടിൽ പറഞ്ഞു ഫലിപ്പിക്കുന്നതായി ഈയിടെ ചില പരിപാടികളിൽ ശ്രദ്ധിക്കുകയുണ്ടായി. കുഞ്ഞുങ്ങളുടെ കുഞ്ഞു മനസ്സിലെ തോന്നലുകളെ വലിയവരുടെ പക്വ മനസ്സിന്റെ വ്യാപ്തിയിൽ വിശദീകരിക്കപ്പെടുന്ന സാഹചര്യം കുട്ടികളിൽ വലിയ അളവിൽ മാനസിക സംഘർഷത്തിന് ഇട നൽകും.
ഈ ഗണത്തിൽ പെടുത്താവുന്ന ചാനൽ ഷോകളിൽ വളരെ ജനപ്രീതിയുള്ള ടി.വി പ്രോഗ്രാമാണ് സൂര്യാ ടിവി യിൽ സംപ്രേക്ഷണം ചെയ്യുന്ന ‘കുട്ടിപട്ടാളം’ എന്ന കുട്ടികളുടെ ഷോ. കുട്ടികളുടെ നിഷ്കളങ്ക സംസാരമാണ് പരിപാടിയുടെ ഹൈലേറ്റ്, എന്നാൽ പിഴവുകൾ അറിയാതെയുള്ള കൊച്ച് വായിലെ വലിയ വർത്തമാനങ്ങളെ മറ്റൊരു തലത്തിൽ അവതാരകനാൽ വിശദീകരിക്കപ്പെട്ട് അവ പ്രേക്ഷകരിൽ ചിരിക്കാനുള്ളവ ആണെന്ന് വരുത്തിതീർക്കുന്ന രീതിയിലാണ് ചില എപ്പിസോഡുകൾ മുന്നോട്ട് പോകുന്നത്.
കുട്ടികൾ നിഷ്കളങ്കതയിൽ പങ്ക് വെക്കുന്ന സംസാര ശകലങ്ങളെ അവർക്ക് ഒട്ടും മനസ്സിലാവാത്ത മുതിർന്നവരുടെ നിലവാരത്തിൽ വിശദീകരിക്കപ്പെട്ട് അവയിലെ മലീമസ വശം ആസ്വാദനത്തിനായി നൽകുക എന്നത് മാത്രമാണ് ഇത്തരം പരിപാടികളിൽ നടക്കുന്നത്. ഇത്തരം അവതരണം കുട്ടികളിൽ ആശയക്കുഴപ്പത്തിന് മാത്രമേ ഇട നൽകൂ. കുട്ടികൾ പങ്ക് വെക്കാൻ ഉദ്ധേശിക്കുന്ന കാര്യങ്ങൾ അല്ലാ ഓഡിയൻസ് മനസ്സിലാക്കുന്നത് എന്ന് വരുമ്പോൾ അവ കുഞ്ഞുങ്ങളിലെ ആശയ വിനിമയത്തിനുള്ള ആത്മ വിശ്വാസം തന്നെ മുറിപ്പെടുകയാണ്.
കുട്ടികളോട് ചോദിക്കപ്പെടുന്ന കുഞ്ഞു മനസ്സിൽ ഒതുങ്ങാത്ത പല ചോദ്യങ്ങൾക്കും അവർ പറയുന്ന നിഷ്കളങ്ക ഉത്തരങ്ങളിൽ സഭ്യതയില്ലാത്ത ടിസ്റ്റുകൾ തിരയലും അവയിലൂന്നിയ തുടർ ചോദ്യങ്ങളും ഇത്തരം ചാനൽ പ്ലാറ്റ്ഫോമുകളിൽ കളർഫുള്ളായി കയ്യടികളോടെ അവതരിപ്പിക്കപ്പെടുന്നത്ത് കുട്ടികളിലെ കാഴ്ച്ചപ്പാടുകളെ വക്രീകരിക്കപ്പെടാനെ ഉപകരിക്കൂ. താൻ പറയുന്നത് കേമത്തരമാണെന്ന് പ്രേക്ഷകരാൽ അംഗീകരിക്കപ്പെടുന്ന ഇത്തരം സാഹചര്യം കുഞ്ഞിന്റെ മനസ്സിൽ ആ രീതി ആവർത്തിച്ച് കയ്യടി നേടാനുള്ള ഉൽസുകത കൂടുകയും കുഞ്ഞിന്റെ സ്വഭാവ രൂപീകരണതിന് അവ ഹാനിയായി തീരുകയും ചെയ്യും. പ്രോഗ്രാമിൽ പങ്കെടുക്കുന്ന കുട്ടികളിലും ചാനലിലൂടേയും മറ്റ് മാർഗ്ഗങ്ങളിലൂടേയും ഇത്തരം പരിപാടികൾ കാണുന്ന മറ്റ് കുട്ടികളിലും ഇത്തരം അവതരണങ്ങൾ വലിയ രീതിയിലെ തെറ്റായ ധാരണക്ക് വളം വെക്കും.
വലിയ വായിൽ കുട്ടികളിൽ വരുന്ന സംസാരങ്ങളെ മുതിർന്നവർ ശാസന രീതിയിലും സ്നേഹോപദേശ രീതികളിലും തിരുത്തി നൽകുന്നതിൽ നിന്നാണ് കുഞ്ഞുങ്ങളിലെ ഭാഷയും സംസ്കാരവും ക്രമേണ രൂപപ്പെടുന്നത്. എന്നാൽ സംസാരങ്ങളിലെ നിഷ്കളങ്ക പോരായ്മകൾക്ക് ഇത്തരം പ്ലാറ്റ്ഫോമിൽ നിന്ന് കിട്ടുന്ന കയ്യടികളും ചിരികളും സമ്മാനങ്ങളും എല്ലാം കുട്ടികളിൽ വലിയ രീതിയിലുള്ള തെറ്റായ ധാരണ അടിയുറച്ച് പോവുകയും അവ കുഞ്ഞുങ്ങളിലെ വളർച്ചാ ഘട്ടത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കയ്യടികൾ കിട്ടിയ രീതിയിലുള്ള സംസാരവും പെരുമാറ്റവും ആണ് സമൂഹം എന്നിൽ നിന്ന് താല്പര്യപ്പെടുന്നതെന്നും താൻ ഇനി അവയാണു പ്രാവർത്തികമാക്കേണ്ടത് എന്നും ഇവയൊക്കെ ആണ് ശ്രദ്ധ നേടുവാൻ തനിക്ക് കഴിയുന്ന നല്ല മാർഗ്ഗം എന്നും തീർച്ചയായും കുഞ്ഞിൽ അടിയുറച്ച് പോകും.
കുഞ്ഞുങ്ങളുടെ പരിപാടി ആണെങ്കിലും മുതിർന്നവരെ രസിപ്പിക്കുക എന്നതാണു പരിപാടിയുടെ ആകെ തുക. മുതിർന്ന പ്രേക്ഷകർക്ക് വേണ്ടി, അവരുടെ താല്പര്യങ്ങൾക്ക് വേണ്ടി കുട്ടിത്വത്തിന്റെ നിഷ്കളങ്കതയെ മുറിപ്പെടുത്തുന്ന രീതിയിലെ സൈക്കോളജിക്കൽ അബ്യൂസ് വലിയ രീതിയിൽ ഇത്തരം പരിപാടികളിൽ യഥേഷ്ട്ടം കണ്ട് വരുന്നു.
സമിതിയുടെ ശ്രദ്ധയിലേക്കായി ഇത്തരത്തിലുള്ള പരിപാടികളുടെ ചില ഭാഗങ്ങൾ താഴെ ചേർക്കുന്നു:
കുട്ടിപട്ടാളം | 26/10/2014
അഛന്റെ ജോലിയുമായി ബന്ധപെട്ട സംസാരങ്ങളിൽ “കൈ കുടുങ്ങിയാൽ അച്ഛൻ രക്ഷിക്കും” എന്ന കുട്ടിയുടെ പറച്ചിലിന് “പെൺ വിഷയത്തിൽ അച്ഛൻ ഇത്തിരി നല്ല എക്സ്പേർട്ട് ആണെന്ന് വ്യക്തമായി. ഇനിം കൂടുതൽ പറയണ്ടാ” എന്ന് അവതാരകയുടെ വിവക്ഷ.
# എന്താണ് സംഗതി എന്ന് മനസ്സിലാവാതെ കുട്ടിയുടെ നിഷ്കളങ്ക നോട്ടം ബാക്കി.
കുട്ടിപട്ടാളം | എപ്പിസോഡ് 74
അവതാരക : അച്ഛൻ വീട്ടിലിരുന്ന് കുടിക്കുമ്പോ അമ്മ വഴക്ക് പറയാറുണ്ടോ?
കുട്ടി : ഞാനും കള്ള് കുടിക്കാറുണ്ട്
അവതാരക : ആണോ .. എങ്ങനുണ്ട്.. ?
കുട്ടി : നല്ല സൂപ്പറാ
അവതാരക : ഹ ഹ ഹ ഹാ ഹാ ഹാ... ഭാവിയിലെ വാഗ്ദാനം.. ന്യൂ ജനറേഷൻ..
തുടർന്ന് “അമ്മയും അമ്മമ്മയും കുടിക്കാറുണ്ടോ.. അമ്മമ്മ എത്ര ഗ്ലാസ് കുടിക്കും” എന്ന രീതിയിലെ തുടർ ചോദ്യങ്ങൾ
# കാര്യ ഗൗരവം അറിയാതെ പറയുന്ന കുഞ്ഞ് പ്രസ്ഥാവനകൾക്ക് കുട്ടിയെ കൊണ്ട് കൂടുതൽ പറയിക്കുകയും അവ തിരുത്തി നൽകുന്നതിന് പകരം പ്രോത്സാഹനം നൽകി അവ ചിരിച്ച് ആഘോഷിക്കാനുള്ളവ ആണെന്ന രീതിയിലെ അവതരണത്തിന് ബാക്ക്ഗ്രൗണ്ട് ചിരികളും കയ്യടികളും കൂടെ പ്രേക്ഷകരുടെ ആർത്തുല്ലസിച്ചുള്ള സന്തോഷ പ്രകടനങ്ങളും.
കുട്ടിപട്ടാളം | എപ്പിസോഡ് 84
“അച്ഛന്റെ ബ്യൂട്ടീപാർലറിൽ സിനിമാ നടികളുടെ ഒക്കെ ഫോട്ടോ ഉള്ള പുസ്തകം ഉണ്ടോ.. അതിന്റെ നടുക്കത്തെ പേജ് ആരാ കീറിയെടുത്തു പോകാറ്?... (അംഗ വിക്ഷേപത്തോടെ) അത്തരം സിനിമാ നടികളുടെ ഫോട്ടോ കൊച്ചഛൻ അച്ഛൻ കാണതാണോ കൊണ്ട് പോകാറ്?...” എന്നീ ചോദ്യങ്ങളും
“അച്ഛൻ എടുക്കാൻ മാറ്റി വെച്ചവയാവും കൊച്ചഛൻ എടുത്തോണ്ട് പോകുന്നത്” എന്നിങ്ങനെ അവതാരക വിശദീകരണം നൽകുന്നതിനൊപ്പം “ഒരുമാതിരി പേർക്കൊക്കെ സംഗതി മനസ്സിലായിക്കാണും” എന്ന ഉറപ്പ് വരുത്തലും അവക്കൊക്കെ ബാക്ക്ഗ്രൗണ്ട് ചിരികളും കയ്യടികളും കൂടെ പ്രേക്ഷകരുടെ ആർത്തുല്ലസിച്ചുള്ള സന്തോഷ പ്രകടനങ്ങളും.
കുട്ടിപട്ടാളം | എപ്പിസോഡ് 54
അച്ഛൻ മരുന്ന് കഴിക്കുന്നതിനെ പറ്റി സംസാരിക്കുന്ന കുട്ടിയോട് അതിനെ ചുറ്റി പറ്റി പല വിധ ചോദ്യങ്ങൾ, തിരിച്ചു മറിച്ചും ഒത്തിരി ചോദ്യങ്ങൾക്ക് ശേഷം
അവതാരക : അഛൻ വെള്ളമൊഴിച്ചാണോ മരുന്ന് കഴിക്കാറ്?
കുട്ടി : മ്.. (അതെ എന്ന നിലക്കുള്ള തലയാട്ടൽ)
അവതാരക : (സന്തോഷത്തോടെ) ഞാൻ പെട്ട പാടേയ്..
# അച്ഛൻ മദ്യപിക്കുന്നു, കുട്ടി ആ രീതിയിൽ പറഞ്ഞു എന്ന് വരുത്തി തീർക്കാനുള്ള വ്യഗ്രത. തുടർന്ന് “അച്ഛൻ അമ്മയെ തല്ലാറുണ്ടോ.. വഴക്ക് കൂടാറുണ്ടോ” എന്നിങ്ങനെ തുടർ ചോദ്യങ്ങളും. ഇവക്കെല്ലാം ബാക്ക്ഗ്രൗണ്ട് ചിരികളും കയ്യടികളും കൂടെ പ്രേക്ഷകരുടെ ആർത്തുല്ലസിച്ചുള്ള സന്തോഷ പ്രകടനങ്ങളും.
കുട്ടിപട്ടാളം | എപ്പിസോഡ് 71
തന്റെ കൂടെ പരിപാടിയിൽ പങ്കെടുക്കുന്ന കൂട്ടുകാരിയുമായുള്ള കൂട്ട് വിവരിക്കുന്നതിനിടെ അവൾക്കായി ഞാൻ എന്റെ കളിപ്പാട്ടം എല്ലാം നൽകാറുണ്ടെന്ന കുഞ്ഞിന്റെ സന്തോഷത്തോടെ ഉള്ള സംസാരത്തിനിടെ,
അവതാരക : ആണോ.. എന്നിട്ടാണോ (ചൂണ്ടിക്കാണിച്ച്) ആ കൊച്ച് കഴിഞ്ഞ ദിവസം കളിപ്പാട്ടം കട്ട്കൊണ്ട് പോയത്.
കുട്ടി : ഇല്ലല്ലോ.. കുട്ടിപട്ടാളം ചേച്ചി വെറുതെ നുണ പറയാ..
അവതാരക : സത്യം.. ഒരു പാവ കൊണ്ട് പോയി.
കുട്ടി : എനിക്കതിന് പാവ ഇല്ലല്ലോ..
# കുഞ്ഞു മനസ്സിൽ കൂടുതൽ അസ്വാരസ്യം നൽകാൻ കഴിയാത്തതിൽ “കുഞ്ഞിന് പാവ ഇല്ലാതെ പോയി” (ഉണ്ടായിരുന്നെങ്കിൽ ആ കുട്ടി കട്ടെടുത്തേനെ) എന്ന പരിഭവത്തോടെ അവതാരകയുടെ പിൻ വാങ്ങൽ.
കുട്ടിപട്ടാളം | എപ്പിസോഡ് 24
അമ്മയുടെ പേരെന്തെന്ന അവതാരകയുടെ ചോദ്യത്തിന് പ്രയാസപ്പെട്ട് അക്ഷരങ്ങൾ കൂട്ടിപ്പറയുന്ന കുട്ടിയോട് അവ നാലഞ്ച് തവണ ആവർത്തിപ്പിക്കുകയും “ഒരു മകനും അമ്മയെ ‘സെക്സി’ എന്ന് വിളിക്കരുത്” എന്ന കമന്റിന് നിറയെ കയ്യടികളും ചിരികളും.
കൺഫ്യൂഷനിലായ കുട്ടി “അപ്പോൾ ചേച്ചി വിളിച്ചല്ലോ” എന്ന നിഷ്കളങ്ക ചോദ്യത്തിന് “ഞാൻ എന്റെ അമ്മയെ വിളിച്ചില്ലല്ലോ” എന്ന മറുപടി അവതാരകയിൽ നിന്ന്.
# താൻ പറഞ്ഞതെന്ന് പറയപെട്ട വാക്കുകളുടെ ഗൗരവം ഒട്ടും മനസ്സിലാവാത്ത പ്രായത്തിലെ കുട്ടികളോട് ഇവ്വിതം മുതിർന്ന രീതിയിലെ വ്യാഖ്യാനങ്ങളും അവ ആസ്വാദനാ യോഗ്യമാണെന്ന രീതിയിൽ കുഞ്ഞുങ്ങളോട് ആവർത്തിച്ചുള്ള ചോദ്യങ്ങളും.
# അമ്മയല്ലാത്തവരെ ഇത്തരത്തിൽ വിളിക്കാം എന്ന ധാരണ കുട്ടികളിൽ വളരാൻ ഇവ ധാരാളം.
കുട്ടിപട്ടാളം | എപ്പിസോഡ് 25
ഉപ്പച്ചിയുടെ ജോലി എന്തെന്ന ചോദ്യത്തിന് ഫോണെടുക്കൽ എന്ന കുട്ടിയുടെ മറുപടിക്ക് “എവിടെ ഫോൺ കണ്ടാലും എടുത്തോളും... കോഴിക്കോട്ട്കാർ ശ്രദ്ധിച്ചോ... ഈ കുട്ടിയുടെ ഉപ്പച്ചി എവിടെ ഫോൺ കണ്ടാലും അപ്പോ എടുത്തോളും”
# കുഞ്ഞുങ്ങളുടെ ധാരണകൾക്കപ്പുറം നെഗറ്റീവ് തലത്തിലുള്ള വിശദീകരണവും അവക്കുള്ള കയ്യടികളും ചിരികളും.
തൊട്ടടുത്ത കുട്ടി ചോദിച്ചവക്ക് എന്തു മറുപടി പറഞ്ഞെന്ന് കുട്ടിയോട് ചോദിക്കപ്പെട്ടതിൽ “ഞാൻ മറുപടി ഒന്നും പറഞ്ഞില്ലാ.. ആവശ്യമില്ലാത്തവരോട് ഞാനെന്തിന് സംസാരിക്കണം” എന്ന മറുപടിക്ക് “നല്ല തീരുമാനം” എന്ന അവതാരകയുടെ അഡ്വൈസും കയ്യടിയും.
# കുഞ്ഞു മനസിലെ നെഗറ്റീവ് ചിന്താഗതിക്ക് തിരുത്തലിന് പകരം അവയെ അഭിനന്ദിക്കുന്നത് കുഞ്ഞ് മനസ്സിൽ വലിയ രീതിയിലുള്ള പ്രത്യാഘാതം സൃഷ്ട്ടിക്കും
കുട്ടിപട്ടാളം | എപ്പിസോഡ് 30
അച്ഛനും അമ്മയും തമ്മിലുള്ള വഴക്കിനെ പറ്റി കുഞ്ഞിനെ കൊണ്ട് പറയിക്കുന്നതിനിടയിൽ അച്ഛൻ എന്നേയും അടിക്കും എന്ന കുട്ടിയുടെ മറുപടിക്ക്,
അവതാരിക : കുഞ്ഞിനെ അടിക്കുന്നത് എനിക്കറിയണ്ടാ...അമ്മയെ അടിക്കുന്നത് പറാ..
തുടർന്ന് വീട് വഴക്കിനുള്ള കാരണങ്ങളുടെ തുടർ ചോദ്യങ്ങളും ബാക്ക്ഗ്രൗണ്ട് ചിരികളും കയ്യടികളും കൂടെ പ്രേക്ഷകരുടെ ആർത്തുല്ലസിച്ചുള്ള സന്തോഷ പ്രകടനങ്ങളും.
# കുട്ടികളുടെ കാര്യങ്ങൾ സംസാരിക്കുന്നതിലുപരി കുടുംബ വഴക്കും വീട്ടിലെ മറ്റ് പ്രശ്നങ്ങളും കുഞ്ഞുങ്ങളെ കൊണ്ട് പറയിക്കുക. അവ ഒന്നൂടെ വിശദീകരിച്ച് അവയിൽ ആസ്വാദനം കണ്ടെത്തുക എന്ന ലക്ഷ്യം മാത്രം അവതാരകയിൽ.
ഡ്രസ്സിടുന്നത് എന്തിനെന്ന ചോദ്യത്തിന് വയർ കാണാതിരിക്കാൻ എന്ന കുട്ടിയുടെ മറുപടിക്ക് അവതാരകയുടെ തുടർ ചോദ്യം,
അവതാരക : അപ്പോ വയർ മാത്രം മറച്ചാൽ പോരെ?
കുട്ടി : ഷോൾഡർ കാണാതിരിക്കാനാ ഉടുപ്പ് ഇടുന്നെ
അവതാരക : അപ്പോ (പാന്റ് തൊട്ട് കാണിച്ച്) ഇതോ
കുട്ടി : പാന്റ് ഇടാൻ
അവതാരക : അതെന്തിനാ ഇടുന്നെ
കുട്ടി : ‘...ട്ണു...’ കാണാതിരിക്കാൻ (ചാനൽ സെൻസർ ചെയ്തതാണ് ‘...ട്ണു...’ എന്ന ശബ്ദം)
കുട്ടി പറഞ്ഞ സെൻസർ ചെയ്യപ്പെടേണ്ടി വന്ന സഭ്യത ഇല്ലാത്ത വാക്കിന് കയ്യടികളോടെ, ചിരികളോടെ ഉള്ള “താങ്ക്യൂ ” മറുപടി. കൂടെ “ കൊച്ച് പറയാതിരിക്കാൻ മാക്സിമം ശ്രമിച്ചു” എന്ന കമന്റും
# താൻ പറയിക്കാൻ ഉദ്ധേശിച്ചവ പെട്ടെന്ന് കിട്ടിയതിലെ നന്ദി പറച്ചിലും സന്തോഷവും അവതാരകയിൽ.
തുടർന്നുള്ള കുട്ടിയോടും പാന്റിടുന്നതെന്തിനെന്നുള്ള ചോദ്യം. കുട്ടിയിൽ നിന്ന് ‘ഷഡ്ഡി’ കാണാതിരിക്കാനെന്ന മറുപടിയും, അവക്കും അവതാരകയിൽ നിന്ന് താങ്ക്സും ലാളനവും ബാക്ക്ഗ്രൗണ്ട് ചിരികളും കയ്യടികളും കൂടെ പ്രേക്ഷകരുടെ ആർത്തുല്ലസിച്ചുള്ള സന്തോഷ പ്രകടനങ്ങളും.
കുട്ടിപട്ടാളം | എപ്പിസോഡ് 30
ഫലങ്ങൾ കായ്ക്കുന്ന മരങ്ങളുടെ നാമം ചോദിക്കുന്ന ചോദ്യത്തിന് കുട്ടി പറഞ്ഞ ഉത്തരം തെറ്റിയെന്ന് മനസ്സിലായ ഉടനെ കുഞ്ഞ് അവ തിരുത്തി പറയുമ്പോൾ,
അവതാരക : ഉറപ്പിച്ചു ഞാൻ.. ഇനി മാറ്റമില്ലാ.. മാറ്റമില്ലാ.. എനിക്കിഷ്ട്ടല്ലാ മാറ്റണത്.
തുടർന്ന് കുട്ടി പറഞ്ഞ തെറ്റായ നാമത്തെ ഒന്നു കൂടെ വിശദീകരിച്ച് അവക്ക് ബാക്ക്ഗ്രൗണ്ട് ചിരികളും കയ്യടികളും കൂടെ പ്രേക്ഷകരുടെ ആർത്തുല്ലസിച്ചുള്ള സന്തോഷ പ്രകടനങ്ങളും.
# കുഞ്ഞുങ്ങളിലെ ശരിയായ മറുപടികളേക്കാൾ അവതാരകക്ക് താല്പര്യം അവരിൽ നിന്ന് കിട്ടുന്ന തെറ്റായ വിവരങ്ങൾ. എന്നിട്ടവക്ക് അവതാരകയാൽ ഒരു വിശദീകരണവും ആസ്വാദനാ രീതിയിലെ കയ്യടികളും ചിരികളും.
കുട്ടിപട്ടാളം | എപ്പിസോഡ് 48
‘അമ്മ വന്നിട്ടുണ്ടോ.. എവിടെ” എന്ന ചോദ്യത്തിന് കൈ ചൂണ്ടി “അതാ അവിടെ” എന്ന് കുഞ്ഞിന്റെ മറുപടി. മനസ്സിലായില്ലല്ലോ എന്ന അവതാരകയുടെ തുടർ ചോദ്യത്തിന് ,
കുട്ടി : അടീല്.. അച്ഛന്റെ കൂടെ ഇരി... അടീല്...
അവതാരക : അച്ഛന്റെ... അച്ഛന്റെ... ഹ ഹ ഹ ഹാ... അടീല് ഹ ഹ ഹാ...
അവതാരകയിൽ വഷളൻ ചിരിയും ഓഡിയൻസ് ഉൾപ്പെടെ ഉള്ളവരുടെ കയ്യടികളും ആർപ്പ് വിളികളും.
കുട്ടിപട്ടാളം | 07/12/2014
തന്റെ പേര് അനാമിക ആണെന്നുള്ള കുട്ടിയുടെ സംസാരത്തിന് അതിന്റെ അർത്ഥമായ നാമമില്ലാത്തവൾ എന്ന കൊള്ളരുതാത്ത പേര് എന്തിനാ കുഞ്ഞിനിട്ടെ.. ആരാ ഇട്ടെ.. നാത്തൂൻ പറഞ്ഞിട്ട് ഇട്ട പേര് കൊള്ളൂലാ.. രസമില്ലാ... എന്നൊക്കെ കുഞ്ഞിനെ പറഞ്ഞ് ധരിപ്പിച്ച് അത്തരത്തിൽ പേരിട്ടതിനെ പറ്റി വീട്ടിൽ അവരെ (അച്ഛന്റെ പെങ്ങളെ) വിളിച്ച് രണ്ട് പറഞ്ഞിട്ട് തന്നെ കാര്യം എന്ന മട്ടിൽ ചീത്ത വിളിക്കുന്നതിന് പരിശീലനം നടത്തിക്കുന്നു.
# കുട്ടികളിലെ ആത്മവിശ്വാസത്തിന് കോട്ടം വരും വിധമുള്ള അവതാരകയുടെ അപക്വ സംസാരങ്ങളും പെരുമാറ്റവും. മുതിർന്നവരോട് സംസാരിക്കുന്നതിലെ തെറ്റായ രീതിക്കുള്ള പ്രചോദനവും പരിശീലനവും.
അങ്കിൾ ജോലി ചെയ്യുന്നത് ‘മയ്യിൽ’ എന്ന സ്ഥലത്താണെന്നുള്ള സംസാരത്തിന്` കുട്ടിക്കത് വ്യക്തമായി പറയാൻ ആവാതെ വന്നതിൽ “മയ്... മയ്യ്... മയി...” എന്ന രീതിയിലെ സംസാര ശകലത്തിന് ‘ട്യൂ...ട്യൂ.’ എന്നുള്ള ചമ്മൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും കയ്യടികളും പ്രേക്ഷകരുടെ അതിരറ്റ സന്തോഷത്തിലെ ചിരികളും.
# ഇത്തരം ട്രാക്കിൽ കുട്ടിയുടെ സംസാരം എത്തിക്കാനായി വ്യക്തമായി പറയാൻ സാധിക്കാതിരുന്ന വാക്ക് വീണ്ടും വീണ്ടും പറയിച്ച് സഭ്യത ഇല്ലാത്ത എന്തോ കുട്ടി പറഞ്ഞെന്ന രീതിയിൽ അതിനെ കൊണ്ടെത്തിച്ച് അവക്ക് ചിരികളും കയ്യടികളും.
കുട്ടിപട്ടാളം | 26/10/2014
ഇത്തിരി കടുത്ത ഭാഷയിൽ സംസാരിക്കുന്ന കുട്ടിയെ കൂടുതൽ കൂടുതൽ പ്രലോഭിപ്പിച്ച് ദേഷ്യപ്പെടുന്ന രീതിയിൽ സംസാരിപ്പിക്കാനുള്ള അവതാരകയുടെ ശ്രമം. അവയിൽ നിന്ന് കിട്ടുന്ന ട്വിസ്റ്റുകൾക്ക് അവതാരകയുടെ ഉറക്കെയുള്ള ചിരികളും തുടർ കമന്റുകൾക്കൊപ്പം ബാക്ക്ഗ്രൗണ്ട് ചിരികളും കയ്യടികളും കൂടെ പ്രേക്ഷകരുടെ ആർത്തുല്ലസിച്ചുള്ള സന്തോഷ പ്രകടനങ്ങളും.
# താൻ സംസാരിക്കുന്നവയിലെ കേമത്തരത്തിന് കിട്ടുന്ന പ്രോത്സാഹനത്തിൽ വിശ്വസിച്ച് കൂടുതലായി ആ രീതിയിൽ പറയാനുള്ള ശ്രമം കുട്ടിയിൽ അധികരിക്കും. താൻ പറയുന്നവ കേമത്തരമാണെന്ന ധാരണ നൽകുന്നത് കുഞ്ഞിലെ സ്വഭാവ രൂപീകരണത്തെ ചീത്തയായി ബാധിക്കുകയും ചെയ്യും.
ശ്രദ്ധയിൽ പെട്ട സൂര്യാ ടി.വി സംപ്രേക്ഷണം ചെയ്യുന്ന ‘കുട്ടി പട്ടാളം’ എന്ന പരിപാടിയുടെ ചില എപ്പിസോഡുകൾ ആണ് മുകളിൽ എടുത്തെഴുതിയിരിക്കുന്നത്. മിക്ക എപ്പിസോഡുകളിലും ‘വീട്ടിലെ വഴക്ക്, അമ്മയെ അച്ഛൻ അടിക്കാറുണ്ടോ, അച്ഛൻ മദ്യപിക്കാറുണ്ടോ, അമ്മ – അമ്മായിയമ്മ വഴക്ക്, ചീത്ത വിളിക്കൽ’ എന്നീ വിഷങ്ങളിലൂന്നിയ ചോദ്യങ്ങളും ‘അസൂയ, ശൃഗാരം, സൈറ്റടിക്കൽ, ഗേൾഫ്രണ്ട്, അഹങ്കാരം, കുശുമ്പ്’ തുടങ്ങിയ നെഗറ്റീവ് മറുപടികൾ ലഭ്യമാവാനുദ്ധേശിച്ചുള്ള ചോദ്യാവലികളും കുട്ടികളിൽ ധാരാളം ഉപയോഗിക്കുന്നു. ഇവക്ക് കിട്ടുന്ന നിഷ്കളങ്ക മറുപടികളിൽ നിന്ന് വീണ് കിട്ടുന്ന ട്വിസ്റ്റുകൾ കണ്ടെത്തി അവക്ക് അവതാരകയാൽ ഒരു വിവക്ഷ നൽകപെട്ട് ആസ്വാദനത്തിനുള്ളവ ആണെന്ന മട്ടിലുള്ള അവതരണമാണു ചാനലിൽ സംപ്രേക്ഷണം ചെയ്യപ്പെടുന്നത്.
വീട്ടിലെ രഹസ്യങ്ങൾ കുട്ടികളെ കൊണ്ട് പറയിപ്പിച്ച് അവയിൽ ആനന്ദം കണ്ടെത്തുക എന്ന ചീപ്പ് മെന്റാലിറ്റിയുടെ വഷളൻ ദൃശ്യവൽക്കരണത്തിനായി കുട്ടികളെ ദുരുപയോഗപ്പെടുത്തുകയും കുട്ടിത്തരത്തിനപ്പുറം പല തലങ്ങളിലും കുഞ്ഞുങ്ങളുടെ നിഷ്കളങ്ക സംസാരത്തിന് വിവക്ഷ നൽകി അവരെ സൈക്കോളജിക്കൽ അബ്യൂസിന് വിധേയമാക്കുകയും ചെയ്യുന്ന ഇത്തരം ചാനൽ പരിപാടികൾ ബാലാവകാശ സംരക്ഷണ സമിതി ഗൗരപൂർവ്വം ശ്രദ്ധയിലെടുത്ത് കുട്ടികൾക്കെതിരെ നടക്കുന്ന ചൂഷണം തടയണമെന്ന് അപേക്ഷിക്കുന്നു.
വിനയപുരസ്സരം
ഹാഷിം കൊളംബൻ
hashimcolombo@gmail.com
+91 9895 460 920 | +971 56 432 5641 (യു.എ.യി)
(ബാലാവകാശ സംരക്ഷണ കമ്മീഷനിൽ സമർപ്പിച്ച പരാതിയുടെ പി.ഡി.എഫ് ഡോക്കുമെന്റ് രൂപം ഇവിടെ അമർത്തി ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്)
അവര്‍ അവനെ കൊന്നു...!
ഇക്കയുടെ ബോധം തെളിയുന്നത് വരെ ഞാനും ഉപ്പയും പുറത്ത് അക്ഷമയോടെ കാത്ത് നിന്നു. ഞങ്ങളെ പോലെ ഒത്തിരി പേര്‍ അവിടെ ഉണ്ടായിരുന്നു. എല്ലാവരുടെ മുഖത്തും മ്ലാനത. ആരും ഉറക്കെ സംസാരിക്കുന്നില്ലാ. എല്ലാ I.C.U. വും ഇതുപോലെ തന്നെ ആയിരിക്കും. ഓപ്പറേഷന്‍ കഴിഞ്ഞാല്‍ ഒരു ദിവസത്തോളം I.C.U. ല്‍ കിടത്തും. അനസ്തേഷ്യയുടെ സ്വധീനം തീര്‍ന്ന് ഭക്ഷണം കഴിക്കാനുള്ള അവസ്ഥ ആയാലേ റൂമിലേക്ക് മാറ്റൂകയുള്ളൂ എന്ന് മുമ്പേ അറിയിച്ചിരുന്നു.
ഇക്കാക്ക് ബോധം വന്നെന്നും ഒരാള്‍ക്ക് അകത്ത് കയറി കാണാമെന്നും അറിയിച്ചപ്പോ ഉപ്പ അകത്ത് കയറി. ഇത്തിരി നേരം കഴിഞ്ഞപ്പോ എനിക്കും അകത്തേക്ക് ചെല്ലാനുള്ള അനുവാദം കിട്ടി. ഇക്കാനെ കാണാന്‍ അകത്ത് കയറിയ എനിക്ക് ആദ്യം കാണാന്‍ കഴിഞ്ഞത് ഇക്ക കിടക്കുന്നതിനരികിലെ ബെഡ്ഡില്‍ കിടന്ന് കരയുന്ന ഒരു പയ്യനെയാണ്. ശ്വാസം വലിക്കാന്‍ അവന്‍ ഒരുപാട് പ്രയാസപ്പെടുന്നുണ്ടായിരുന്നു.
പിന്നീടാണറിഞ്ഞത്, പന്ത് കളിക്കിടെ കാല്‍തെറ്റി വീണ് നട്ടെല്ലിന് മൂന്ന് പൊട്ടലുകള്‍ സംഭവിച്ച് അത്യാസന്ന നിലയില്‍ ആണ് ആ പയ്യനെന്ന്. അവന്‍ ഏങ്ങലടിച്ച് കരയുന്നതാണ് ശ്വാസ തടസ്സമായി എനിക്ക് തോന്നിയത്. എന്തോ, അവനെ കൂടുതല്‍ നോക്കി നില്‍ക്കാന്‍ ആയില്ലാ. ഇത്തിരി നേരം ഇക്കാക്കരികില്‍ നില്‍ക്കാന്‍ അനുവാദം ലഭിച്ചെങ്കിലും ആ പയ്യന്റെ അവസ്ഥ കണ്ടപ്പോ അവിടെ നില്‍ക്കാന്‍ ഒട്ടും തോന്നിയില്ലാ. ഉടനെ തന്നെ I.C.U. വില്‍ നിന്ന് പുറത്ത് കടക്കാന്‍ ഒരുങ്ങി. ഞാന്‍ പയ്യനെ ശ്രദ്ധിക്കുന്ന അത്രയുംനേരം ഇക്ക ഉപ്പയോട് എന്തൊക്കയോ സംസാരിക്കുന്നുണ്ടായിരുന്നു.
അടുത്ത ദിവസം തന്നെ ഇക്കയെ റൂമിലേക്ക് മാറ്റി. ചെരിഞ്ഞ് കിടക്കാനും, ഇരിക്കാനും, പയ്യെ നടക്കാനും ആകുന്നത് വരെ ഉപ്പയായിരുന്നു അവന്റെ കൂട്ടിന്. ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസമാണ് ഞാന്‍ വീണ്ടും ഹോസ്പിറ്റലിലേക്ക് പോയത്. അന്നേരമാണ് വീണ്ടും ആ പയ്യനെ പറ്റി കേള്‍ക്കാനിടവന്നത്.
സ്കൂളില്‍ പന്ത് കളിക്കിടെ വീണതായിരുന്നത്രെ ആ 12 വയസ്സ് കാരന്‍. നിര്‍ദ്ധന വീട്ടിലെ അവനെ സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും പിരിവെടുത്താണ് നാലുനാളിനു ശേഷം കൂടുതല്‍ സൌകര്യമുള്ള ഈ ഹോസ്പിറ്റലില്‍ എത്തിച്ചത്. പയ്യന്‍ രക്ഷപ്പെടില്ലാ എന്ന് അദ്ധ്യാപകരേയും പയ്യന്റെ കൂടെ ഉള്ളവരേയും ഡോക്റ്റര്‍ അറിയിച്ചിരുന്നെന്ന് പിന്നീട് മനസ്സിലാക്കാനായി.
അനസ്തേഷ്യയുടെ മയക്കം കഴിഞ്ഞ് പാതി ബോധത്തില്‍ I.C.U. ല്‍ കിടന്ന ഇക്കാക്ക് തുടക്കത്തില്‍ അറിയാന്‍ കഴിഞ്ഞത്, വെളുത്ത് മെലിഞ്ഞ ഒരു നേഴ്സ് ആരോടോ കയര്‍ത്ത് സംസാരിക്കുന്നതാണ്. തുടര്‍ന്ന് കയ്യിലുള്ള സ്റ്റീല്‍റൂള്‍ കൊണ്ട് ആരേയോ അടിക്കുന്നതും കഴിക്കാന്‍ നല്‍കിയ ഭക്ഷണം തുപ്പിക്കളയുന്നു എന്ന കാരണത്താലും ഉച്ചത്തില്‍ കരയുന്നു എന്ന കാരണത്താലും തുടരെ ശകാരിക്കുന്നതും തുപ്പുന്നത് നിര്‍ത്താന്‍ തോര്‍ത്ത് കൊണ്ട് വായ മൂടി കെട്ടാന്‍ ഒരുങ്ങുന്നതുമാണ്.
I.C.U. വിലെ അവസ്ഥ യഥാവിധം മനസ്സിലായി തുടങ്ങിയപ്പോഴാണ്. ശകാരിക്കുന്നതും ക്രൂരമായി പെരുമാറുന്നതും മരണം കാത്ത് കിടക്കുന്ന ആ 12 വയസ്സുകാരനോടാണെന്ന് ഇക്കാക്ക് മനസ്സിലായത്. അന്ന് I.C.U. വില്‍ കയറിയ ഞാന്‍ ആ പയ്യനെ ശ്രദ്ധിക്കുന്ന സമയമത്രയും ഇക്ക ഉപ്പയോട് അടുത്ത് കിടക്കുന്ന പയ്യനെ അവര്‍ ഉപദ്രവിക്കുന്നു എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. ഓപ്പറേഷന്‍ കഴിഞ്ഞ് ബോധം തിരിച്ച് കിട്ടി ആദ്യമായി ഇക്ക സംസാരിക്കുന്നത് തന്നെ ആ പയ്യനെ കുറിച്ചായിരുന്നു.
അതെ അവര്‍ അവനെ കൊന്നു..!
ക്രൂരമായി തന്നെ കൊന്നു.
ഇക്ക I.C.U. വില്‍ നിന്നിറങ്ങിയ പിറ്റേ ദിവസം വൈകീട്ട് ആ 12 വയസ്സ്കാരന്‍ മരണപെട്ടു.
മരണത്തിനു കീഴടങ്ങാന്‍ മാത്രം പ്രശ്നങ്ങള്‍ അവന്റെ വീഴ്ച്ചയില്‍ ഉണ്ടായിട്ടുണ്ടാവാം എന്ന് മനസ്സിലാക്കുന്നു. അവന്റെ മരണം മുമ്പേ ഉറപ്പായിരുന്നിട്ടും എന്തിനവനോട് ഇവ്വിധം പെരുമാറി..! ഈ ലോകത്ത് ജീവിക്കുന്ന അവസാന നിമിഷം വരെ അവന് ഇത്തിരി ആശ്വാസം നല്‍കാമായിരുന്നില്ലേ..!
അതെ നിങ്ങള്‍ അവനെ കൊന്നു...! ക്രൂരമായി തന്നെ മരണത്തിലേക്ക് തള്ളിവിട്ടു.
മരണത്തെ മുഖാമുഖം കണ്ടും കൊടിയ വേദനയോട് മല്ലിടുകയും ചെയ്യുന്ന സമയം അവയോട് പ്രതികരിക്കുന്ന രീതിയുടെ വികലതക്ക് നല്‍കേണ്ട ശുശ്രൂഷയായിരുന്നോ ആതുര സേവകരേ നിങ്ങള്‍ അവന് നല്‍കിയത്.
വേണ്ടായിരുന്നു, പാടില്ലായിരുന്നു ഇത്രയും ക്രൂരത ആ പയ്യനോട്.
വാക്കുകള്‍ കൊണ്ടും പുഞ്ചിരി കൊണ്ടും സന്തോഷത്തിന്റെ ചെറുകണം നല്‍കാന്‍ കഴിയാതിരുന്ന ആതുര സേവകരേ നിങ്ങള്‍ കൊന്നതാ അവനെ അതും അതിക്രൂരമായി തന്നെ..!!
ഇക്കാക്ക് ബോധം വന്നെന്നും ഒരാള്‍ക്ക് അകത്ത് കയറി കാണാമെന്നും അറിയിച്ചപ്പോ ഉപ്പ അകത്ത് കയറി. ഇത്തിരി നേരം കഴിഞ്ഞപ്പോ എനിക്കും അകത്തേക്ക് ചെല്ലാനുള്ള അനുവാദം കിട്ടി. ഇക്കാനെ കാണാന്‍ അകത്ത് കയറിയ എനിക്ക് ആദ്യം കാണാന്‍ കഴിഞ്ഞത് ഇക്ക കിടക്കുന്നതിനരികിലെ ബെഡ്ഡില്‍ കിടന്ന് കരയുന്ന ഒരു പയ്യനെയാണ്. ശ്വാസം വലിക്കാന്‍ അവന്‍ ഒരുപാട് പ്രയാസപ്പെടുന്നുണ്ടായിരുന്നു.
പിന്നീടാണറിഞ്ഞത്, പന്ത് കളിക്കിടെ കാല്‍തെറ്റി വീണ് നട്ടെല്ലിന് മൂന്ന് പൊട്ടലുകള്‍ സംഭവിച്ച് അത്യാസന്ന നിലയില്‍ ആണ് ആ പയ്യനെന്ന്. അവന്‍ ഏങ്ങലടിച്ച് കരയുന്നതാണ് ശ്വാസ തടസ്സമായി എനിക്ക് തോന്നിയത്. എന്തോ, അവനെ കൂടുതല്‍ നോക്കി നില്‍ക്കാന്‍ ആയില്ലാ. ഇത്തിരി നേരം ഇക്കാക്കരികില്‍ നില്‍ക്കാന്‍ അനുവാദം ലഭിച്ചെങ്കിലും ആ പയ്യന്റെ അവസ്ഥ കണ്ടപ്പോ അവിടെ നില്‍ക്കാന്‍ ഒട്ടും തോന്നിയില്ലാ. ഉടനെ തന്നെ I.C.U. വില്‍ നിന്ന് പുറത്ത് കടക്കാന്‍ ഒരുങ്ങി. ഞാന്‍ പയ്യനെ ശ്രദ്ധിക്കുന്ന അത്രയുംനേരം ഇക്ക ഉപ്പയോട് എന്തൊക്കയോ സംസാരിക്കുന്നുണ്ടായിരുന്നു.
അടുത്ത ദിവസം തന്നെ ഇക്കയെ റൂമിലേക്ക് മാറ്റി. ചെരിഞ്ഞ് കിടക്കാനും, ഇരിക്കാനും, പയ്യെ നടക്കാനും ആകുന്നത് വരെ ഉപ്പയായിരുന്നു അവന്റെ കൂട്ടിന്. ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസമാണ് ഞാന്‍ വീണ്ടും ഹോസ്പിറ്റലിലേക്ക് പോയത്. അന്നേരമാണ് വീണ്ടും ആ പയ്യനെ പറ്റി കേള്‍ക്കാനിടവന്നത്.
സ്കൂളില്‍ പന്ത് കളിക്കിടെ വീണതായിരുന്നത്രെ ആ 12 വയസ്സ് കാരന്‍. നിര്‍ദ്ധന വീട്ടിലെ അവനെ സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും പിരിവെടുത്താണ് നാലുനാളിനു ശേഷം കൂടുതല്‍ സൌകര്യമുള്ള ഈ ഹോസ്പിറ്റലില്‍ എത്തിച്ചത്. പയ്യന്‍ രക്ഷപ്പെടില്ലാ എന്ന് അദ്ധ്യാപകരേയും പയ്യന്റെ കൂടെ ഉള്ളവരേയും ഡോക്റ്റര്‍ അറിയിച്ചിരുന്നെന്ന് പിന്നീട് മനസ്സിലാക്കാനായി.
അനസ്തേഷ്യയുടെ മയക്കം കഴിഞ്ഞ് പാതി ബോധത്തില്‍ I.C.U. ല്‍ കിടന്ന ഇക്കാക്ക് തുടക്കത്തില്‍ അറിയാന്‍ കഴിഞ്ഞത്, വെളുത്ത് മെലിഞ്ഞ ഒരു നേഴ്സ് ആരോടോ കയര്‍ത്ത് സംസാരിക്കുന്നതാണ്. തുടര്‍ന്ന് കയ്യിലുള്ള സ്റ്റീല്‍റൂള്‍ കൊണ്ട് ആരേയോ അടിക്കുന്നതും കഴിക്കാന്‍ നല്‍കിയ ഭക്ഷണം തുപ്പിക്കളയുന്നു എന്ന കാരണത്താലും ഉച്ചത്തില്‍ കരയുന്നു എന്ന കാരണത്താലും തുടരെ ശകാരിക്കുന്നതും തുപ്പുന്നത് നിര്‍ത്താന്‍ തോര്‍ത്ത് കൊണ്ട് വായ മൂടി കെട്ടാന്‍ ഒരുങ്ങുന്നതുമാണ്.
I.C.U. വിലെ അവസ്ഥ യഥാവിധം മനസ്സിലായി തുടങ്ങിയപ്പോഴാണ്. ശകാരിക്കുന്നതും ക്രൂരമായി പെരുമാറുന്നതും മരണം കാത്ത് കിടക്കുന്ന ആ 12 വയസ്സുകാരനോടാണെന്ന് ഇക്കാക്ക് മനസ്സിലായത്. അന്ന് I.C.U. വില്‍ കയറിയ ഞാന്‍ ആ പയ്യനെ ശ്രദ്ധിക്കുന്ന സമയമത്രയും ഇക്ക ഉപ്പയോട് അടുത്ത് കിടക്കുന്ന പയ്യനെ അവര്‍ ഉപദ്രവിക്കുന്നു എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. ഓപ്പറേഷന്‍ കഴിഞ്ഞ് ബോധം തിരിച്ച് കിട്ടി ആദ്യമായി ഇക്ക സംസാരിക്കുന്നത് തന്നെ ആ പയ്യനെ കുറിച്ചായിരുന്നു.
അതെ അവര്‍ അവനെ കൊന്നു..!
ക്രൂരമായി തന്നെ കൊന്നു.
ഇക്ക I.C.U. വില്‍ നിന്നിറങ്ങിയ പിറ്റേ ദിവസം വൈകീട്ട് ആ 12 വയസ്സ്കാരന്‍ മരണപെട്ടു.
മരണത്തിനു കീഴടങ്ങാന്‍ മാത്രം പ്രശ്നങ്ങള്‍ അവന്റെ വീഴ്ച്ചയില്‍ ഉണ്ടായിട്ടുണ്ടാവാം എന്ന് മനസ്സിലാക്കുന്നു. അവന്റെ മരണം മുമ്പേ ഉറപ്പായിരുന്നിട്ടും എന്തിനവനോട് ഇവ്വിധം പെരുമാറി..! ഈ ലോകത്ത് ജീവിക്കുന്ന അവസാന നിമിഷം വരെ അവന് ഇത്തിരി ആശ്വാസം നല്‍കാമായിരുന്നില്ലേ..!
അതെ നിങ്ങള്‍ അവനെ കൊന്നു...! ക്രൂരമായി തന്നെ മരണത്തിലേക്ക് തള്ളിവിട്ടു.
മരണത്തെ മുഖാമുഖം കണ്ടും കൊടിയ വേദനയോട് മല്ലിടുകയും ചെയ്യുന്ന സമയം അവയോട് പ്രതികരിക്കുന്ന രീതിയുടെ വികലതക്ക് നല്‍കേണ്ട ശുശ്രൂഷയായിരുന്നോ ആതുര സേവകരേ നിങ്ങള്‍ അവന് നല്‍കിയത്.
വേണ്ടായിരുന്നു, പാടില്ലായിരുന്നു ഇത്രയും ക്രൂരത ആ പയ്യനോട്.
വാക്കുകള്‍ കൊണ്ടും പുഞ്ചിരി കൊണ്ടും സന്തോഷത്തിന്റെ ചെറുകണം നല്‍കാന്‍ കഴിയാതിരുന്ന ആതുര സേവകരേ നിങ്ങള്‍ കൊന്നതാ അവനെ അതും അതിക്രൂരമായി തന്നെ..!!
തുഞ്ചന്‍ മീറ്റ് | കണ്ടു, സംസാരിച്ചു, കുറേ ചിരിച്ചു

മീറ്റിലെ ഞാന്‍.
മീറ്റിനു വേണ്ടി തലേ ദിവസം വൈകീട്ട് തന്നെ തുഞ്ചന്‍ പറമ്പിലേക്ക്. അവിടെ എത്തിയപ്പോ നല്ല രസം. കുറേ പേര്‍ അവിടെ ഉണ്ടായിരുന്നു. എല്ലാവരും കൂടി രാത്രി നല്ല രസകരമാക്കി. മീറ്റിന്റെ അന്ന് ചെയ്യേണ്ട കാര്യങ്ങളെ പറ്റി ഉള്ള സംസാരത്തില്‍ കളിയാക്കലുകളും ചീത്തപറച്ചിലുകളും മറ്റുമായി ഉറങ്ങാന്‍ കുറേ വൈകി. എന്നാലും മീറ്റിന്റെ ത്രില്ലില്‍ രാവിലെ നേരത്തെ ഉണര്‍ന്നു. മീറ്റ് ബാനര്‍ (ഫ്ലെക്സ് ബോഡ്) ഗേറ്റിലും മീറ്റ് ഹാളിലും കെട്ടാനായി പുറപ്പെട്ടു. അര മണിക്കൂര്‍ കൊണ്ട് അവ ഭംഗിയാക്കി. രാവിലെ 7,30 മുതല്‍ തന്നെ മീറ്റിനായി ബ്ലോഗര്‍മാര്‍ എത്തിത്തുടങ്ങിയിരുന്നു. ഭക്ഷണം കഴിക്കാനായി വണ്ടിയുമായി അതില്‍ കൊള്ളുന്നവരെ കൂട്ടി ടൌണിലെത്തി. ഭക്ഷണം കഴിച്ച് ചുമ്മാ ഇറങ്ങിപ്പോന്നു. കൂടെ ഉള്ളവരിലാരോ കാശ് കൊടുത്തിരുന്നു.
തിരിച്ച് വന്ന് കുളിക്കാന്‍ മടി ഉണ്ടായെങ്ങിലും മീറ്റല്ലേ എല്ലാവരും വരുന്നതല്ലെ എന്നും കരുതി കുളിച്ചു. പിന്നെ ഡ്രെസ്സ് മാറി മീറ്റ് ഹാളിലേക്ക്. പേര് റെജിസ്റ്റര്‍ ചെയ്തപ്പോ എനിക്കും കിട്ടി ഒരു കാഡും ടാഗും. അതും കഴുത്തിലിട്ട് വരുന്നവരെ കാണാനുള്ള ത്രില്ലോടെ മെയിന്‍ എന്‍ഡ്രന്‍സിലേക്ക്. കൂട്ടമായും ഒറ്റയായും കുറേ പേര്‍ വന്നു. എല്ലാവരേയും കണ്ടു. സംസാരിച്ചു കുറേ ചിരിച്ചു.
പയ്യെ മീറ്റ് ഹാളി പോയി. ഞാനും എന്നെ പറ്റി പറഞ്ഞു
"ഞാന്‍ ഹാഷിം. ബ്ലോഗില്‍ കൂതറ ഹാഷിം. പോസ്റ്റുകള്‍ ഒന്നും അധികമില്ലാ. വായിക്കുന്നതിലൊക്കെ കമന്റ് ഇടാറുണ്ട്. ഉടക്ക് കമന്റുകളോട് കൂടുതല്‍ തല്പര്യം"
ഇത്രയും പറഞ്ഞ് വീണ്ടും മീറ്റിന് വന്നുകൊണ്ടിരിക്കുന്നവരെ കാണാന്‍ പുറത്തിറങ്ങി. അതിനിടയില്‍ വന്ന രണ്ട് കോളുകള്‍ ലൌഡ് സ്പീക്കറില്‍ ഇട്ട് മൈക്കിനോട് ചേര്‍ത്ത് പിടിച്ച് അവര്‍ക്ക് പറയാനുള്ള ആശംസകള്‍ എല്ലാവരേയും കേള്‍പ്പിച്ചു. മീറ്റിന് വരാന്‍ ആഗ്രഹിച്ചിട്ടും കഴിയാതെ പോയ അവരുടെ സാന്നിദ്ധ്യവും എല്ലാവര്‍ക്കും കിട്ടി.
വിക്കീപീഡിയ ക്ലാസിനു മുമ്പേ കിട്ടിയ അരമണിക്കൂര്‍ കൊണ്ട് ബ്ലോഗ് വായനശാല എന്ന ആശയത്തെ കുറിച്ച് ഒരു ചെറു വിവരണം നല്‍കി. അതുകൂടി കഴിഞ്ഞപ്പോ ആശ്വാസം തോന്നി ഇനി ഫ്രീയായി നടക്കാം. എല്ലാവരേയും കാണാം, സംസാരിക്കാം, കുറേ ചിരിക്കാം.
ഒത്തിരി പേരോട് കുറേ നേരം സംസാരിച്ചു. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക്, ഒരു കൂട്ടത്തില്‍ നിന്ന് മറ്റൊരു കൂട്ടത്തിലേക്ക് ഓടി നടന്ന് എല്ലവരേയും കണ്ടു, സംസാരിച്ചു, കുറേ ചിരിച്ചു.
തുഞ്ചന്‍ മീറ്റില്‍ കണ്ടവരെ എല്ലാം പേരെടുത്ത് എഴുതാന്‍ തുനിഞ്ഞാല്‍ മീറ്റിനു വന്ന 150 ഓളം ബ്ലോഗര്‍മാരേയും കൂടെ വന്ന 30 ഓളം പേരുകളും എഴുതേണ്ടി വരുമെന്നതിനാല്‍ തന്നെ ആരേയും പേരെടുത്ത് പറയുന്നില്ലാ. മീറ്റിനു വന്ന ഒരാളെ പോലും നേരില്‍ കാണാതെ പോയിട്ടില്ലാ എന്നു തന്നെ വിശ്വസിക്കുന്നു.
2 മണിയോടെ ഊണ്‍ കഴിക്കാന്‍ ഊട്ടു പുരയിലെത്തി. നല്ല വാഴയിലയില്‍ ഒരു കിടിലം സദ്യ കിട്ടി. അവസാനം ഒരു ഗ്ലാസ് പായസവും. ഊണ് കഴിഞ്ഞതില്‍ പിന്നെ മീറ്റ് ഹാളിലേക്ക് പോയില്ലാ. അവിടിവിടെ കൂടി നിക്കുന്നവരിലേക്ക്, പടമെടുക്കുന്നവരിലേക്ക് ഞാനും ചേര്‍ന്നു. തുഞ്ചന്‍ പറമ്പ് നിറയെ കൂട്ടുകൂടാന്‍ കുറേ പേര്‍. എല്ലവരേയും കണ്ടു, സംസാരിച്ചു, കുറേ ചിരിച്ചു. മീറ്റിന്റെ അവസാന സെക്ഷനില്‍ ബ്ലോഗില്ലാത്തവരുടേയും പുതു ബ്ലോഗര്‍മാരുടേയും ആവശ്യ പ്രകാരം ഇത്തിരി കാര്യങ്ങളും അവര്‍ക്കുള്ള ചില സംശയങ്ങളും എനിക്കറിയാവുന്ന രൂപത്തില്‍ പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞു.
മീറ്റ്. കൂതറ കണ്ണിലൂടെ
ബ്ലോഗെന്ന ആശയത്തെ നെഞ്ചോട് ചേര്‍ത്തവരേക്കാളും ആവേശപൂര്‍വം ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവരാല്‍ സംഭവ ബഹുലമായ തുഞ്ചന്‍ മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഒത്തിരി ഒത്തിരി സന്തോഷം തോന്നുന്നു.
ഒറ്റവാക്കില്‍ പറയാവുന്നത്: മറക്കില്ലൊരിക്കലും തുഞ്ചന്‍ മീറ്റെന്‍ മനം. ഒരുപാടിഷ്ട്ടായി. കുറേ പേരെ കണ്ടു, സംസാരിച്ചു, കുറേ ചിരിച്ചു.
മുന്‍കരുതല്‍

U R kindly informed dat
കൂതറാܓ's mobile +919895460920
vil b switched off on Feb 14
to avoid unwanted proposals.
pls inform all girls
മരണം, അത് അനിവാര്യം
-മനുഷ്യനെ എന്നും നിസ്സാരവല്‍കരിച്ചവന്‍ മരണം.
-ലോകവും, വാനവും കീഴടക്കുമ്പോലും മനുഷ്യന്‍ തനിക്ക് മുമ്പില്‍ ഒന്നുമല്ലെന്ന് ഉറക്കെ വിളിച്ച് പറയുന്നവന്‍ മരണം.
-മനുഷ്യന് കീഴടക്കാന്‍ കഴിയാഞ്ഞതും, ഏതൊരുവനേയും നിഷ്‌കരുണം കീഴടക്കുന്നവനും മരണം.
ഇന്ന് വൈകീട്ട് വന്ന ഒരു മെയില്‍ വഴിയാണ് പ്രിയ സുഹൃത്ത് ഷാനിയുടെ മരണം അറിഞ്ഞത്
എന്റെ ജീവിതത്തിലെ ഒരു നിര്‍ണ്ണായക പ്രതിസന്ധി ഘട്ടത്തെ കുറിച്ച് വിവരിച്ച ദുരിതക്കിടക്കയില്‍ പ്രാര്‍ഥനയോടെ.. എന്ന പോസ്റ്റില്‍ ഷാനിയെ പറ്റി പറഞ്ഞിരുന്നു.
ദുഖത്തിന് മരണത്തെ പിടിച്ച് നിര്‍ത്താന്‍ കഴിയുമായിരുന്നെങ്കില്‍ അത് ഷാനിയുടെ കാര്യത്തില്‍ സാധിക്കുമായിരുന്നു.
ഇന്ന് എനിക്ക് കൂട്ട് ഷാനിയുമായുള്ള കൂട്ടുകെട്ടിന്റെ കുറേ നല്ല ഓര്‍മകളും ഒന്ന് രണ്ട് ഫോട്ടോകളും.
പ്രിയ കൂട്ടുകാരാ, ഒരു മരണത്തിനും എന്നില്‍ നിന്ന് നിന്നുടെ ഓര്‍മകളെ പിന്‍വലിക്കാന്‍ സാധ്യമെല്ലെന്ന് ഈ ലോകത്തോട് ഉറക്കെ വിളിച്ച് പറയാനായി ഞാനിവ ഇവിടെ കുറിക്കുന്നു.
നിന്റെ പുഞ്ചിരിക്കുന്ന മുഖം എന്നുമെനിക്ക് കാണുന്നതിനായി നിന്റെ രണ്ട് പടവും ചേര്‍ക്കുന്നു.

പറയാന്‍ ഇനി എനിക്ക് വാക്കുകളില്ലാ.
ഒന്നു മാത്രം അറിയാം
ഞാനും നീയും യാത്രയാകും, എന്റെ ഷാനി യാത്രയായപോലെ.....
-ലോകവും, വാനവും കീഴടക്കുമ്പോലും മനുഷ്യന്‍ തനിക്ക് മുമ്പില്‍ ഒന്നുമല്ലെന്ന് ഉറക്കെ വിളിച്ച് പറയുന്നവന്‍ മരണം.
-മനുഷ്യന് കീഴടക്കാന്‍ കഴിയാഞ്ഞതും, ഏതൊരുവനേയും നിഷ്‌കരുണം കീഴടക്കുന്നവനും മരണം.
ഇന്ന് വൈകീട്ട് വന്ന ഒരു മെയില്‍ വഴിയാണ് പ്രിയ സുഹൃത്ത് ഷാനിയുടെ മരണം അറിഞ്ഞത്
സുഹൃത്തേ,
യാദ്രിശ്ചികമായാണ് താങ്കളുടെ പോസ്റ്റ് കണ്ടത്.മുഹമ്മദ് ഷാനി 31-01-2011 ലെ രാത്രി മരണപ്പെട്ട വിവരം അറിയിക്കുന്നു.
അയല്‍വാസിയും,ആദര്‍ശസുഹൃത്തുമായ അന്‍സാരി .
എന്റെ ജീവിതത്തിലെ ഒരു നിര്‍ണ്ണായക പ്രതിസന്ധി ഘട്ടത്തെ കുറിച്ച് വിവരിച്ച ദുരിതക്കിടക്കയില്‍ പ്രാര്‍ഥനയോടെ.. എന്ന പോസ്റ്റില്‍ ഷാനിയെ പറ്റി പറഞ്ഞിരുന്നു.
ദുഖത്തിന് മരണത്തെ പിടിച്ച് നിര്‍ത്താന്‍ കഴിയുമായിരുന്നെങ്കില്‍ അത് ഷാനിയുടെ കാര്യത്തില്‍ സാധിക്കുമായിരുന്നു.
ഇന്ന് എനിക്ക് കൂട്ട് ഷാനിയുമായുള്ള കൂട്ടുകെട്ടിന്റെ കുറേ നല്ല ഓര്‍മകളും ഒന്ന് രണ്ട് ഫോട്ടോകളും.
പ്രിയ കൂട്ടുകാരാ, ഒരു മരണത്തിനും എന്നില്‍ നിന്ന് നിന്നുടെ ഓര്‍മകളെ പിന്‍വലിക്കാന്‍ സാധ്യമെല്ലെന്ന് ഈ ലോകത്തോട് ഉറക്കെ വിളിച്ച് പറയാനായി ഞാനിവ ഇവിടെ കുറിക്കുന്നു.
നിന്റെ പുഞ്ചിരിക്കുന്ന മുഖം എന്നുമെനിക്ക് കാണുന്നതിനായി നിന്റെ രണ്ട് പടവും ചേര്‍ക്കുന്നു.

പറയാന്‍ ഇനി എനിക്ക് വാക്കുകളില്ലാ.
ഒന്നു മാത്രം അറിയാം
ഞാനും നീയും യാത്രയാകും, എന്റെ ഷാനി യാത്രയായപോലെ.....
സ്നേഹ സമ്മാനം
ഇന്നലെ മുതൽ വിരലുകൾക്ക് ഇത്തിരി ഭാരം. സ്നേഹത്തിന്റെ, ഇഷ്ട്ടത്തിന്റെ സമ്മാനം.
കിട്ടുന്നത് വരെ, കാണുന്നത് വരെ നല്ല ആവേശത്തിലായിരുന്നു
നാട്ടിൽ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടും എനിക്ക് കിട്ടത്തതിന്റെ വിഷമത്തിൽ മൂന്ന് നാൾ. കുറേ ശ്രമിച്ചു എത്രയും പെട്ടെന്ന് അത് കരസ്തമക്കാൻ. റാഷിദിന്റെ കയ്യില്‍ എത്തിയ ആ കുഞ്ഞു പെട്ടി ബസ് വഴി വിടാമെന്നവന്‍ പറഞ്ഞപ്പോ ഒത്തിരി സന്തോഷം തോന്നി.
പിന്നീട് വന്ന എസ് എം എസ്സിൽ..
കെ എൽ 08 എ ആര്‍ 2728
പീ വി ട്ടി ബസ്
സമയം 3.15
മൊബൈല്‍ : 9656XXXXXX
ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങാൻ സമ്മതിക്കുമോ എന്നറിയില്ലാ…. എന്തായാലും പോകണം. അല്ല പോകും
2.15 ൻ തന്നെ ഓഫീസിൽ നിന്നിറങ്ങി. നേരെ ശക്തൻ തമ്പുരാൻ ബസ്റ്റാന്റിലേക്ക്
അവിടെ എത്തും വരെ മനസ്സിൽ കുളിരായിരുന്നു. നേടാൻ പോകുന്ന സമ്മാനത്തിന്റെ ആവേശം…
സ്റ്റാന്റിലെത്തി പീവീട്ടി എപ്പളാ വരാന്ന് ചോദിച്ചപ്പോ മറ്റൊരു ബസ്‌കാരൻ പറഞ്ഞു അത് ഇനിയും അരമണിക്കൂർ കഴിഞ്ഞേ വരൂന്ന്
അയ്യോ ഇനിയും കത്ത് നില്‍ക്കാൻ എന്നിലെ ആവേശത്തിന് കഴിയില്ലാ… പിടിച്ച് നില്‍ക്കുക തന്നെ മാര്‍ഗമുള്ളൂ. അടുത്ത കടയിൽ കയറി 20 രൂപക്ക് എയർടെൽ റീചാർജ് കൂപ്പൺ വാങ്ങി. റാഷി അയച്ച് തന്ന ബസ്സ് ജീവനക്കാരന്റെ മൊബൈലിലേക്ക് വിളിച്ചു.
ദേ അവർ സ്റ്റാന്റിൽ എത്തിയിട്ടുണ്ടെന്ന്… സന്തോഷം കൊണ്ട് ഇനി എന്താ പറയാന്ന് അറിയുന്നില്ലാ….
എവിടെ..? ബസ്സിന്റെ നിറം…. നില്‍ക്കുന്ന സ്ഥലം..? ഒറ്റ ശ്വാസത്തിലയിരുന്നു ചോദ്യം… ബസ്സുകാരന് ഞാൻ ചോദിച്ചതൊന്നും മനസ്സിലായില്ലാ… എനിക്ക് തന്നെ മനസ്സിലാവാത്ത അത്രക്ക് സ്പീഡിലായിരുന്നു ചോദ്യമെന്ന് പിന്നേയാ മനസ്സിലായെ.
ഒരു വിതം എല്ലാം ചോദിച്ചറിഞ്ഞു. ഞാൻ നില്‍ക്കുന്നിടത്ത് അപ്പുറത് തന്നെ ഉണ്ട് ഇളം മഞ്ഞ കളറിൽ പീ വീ ട്ടി ബസ്. ഉടനെ ബസ്സിനടുത്തെക്ക്. അടഞ് കിടക്കുന്ന ഡോര്‍ കണ്ടപ്പോ ഉള്ളിൽ ആരുമില്ലെന്നാ വിചാരിച്ചെ.. വീണ്ടും നിരാശ….
അപ്പുറത്ത് നില്‍ക്കുന്ന ആളിനോട് തിരക്കിയപ്പോ അവർ തന്നെ ബസ്സിന്റെ ആൾ
എനിക്കുള്ള പെട്ടി താ…. പെട്ടെന്നുള്ള പറച്ചിൽ അയാളിൽ ഒരു ആക്രാന്തകരന്റെ മുഖം എനിക്ക് നൽകിയിട്ടുണ്ടവാം, എനിക്ക് പിടിച്ച് നിക്കാൻ പറ്റാത്ത സന്തോഷം.
പേരും മൊബൈൽ നമ്പറും ചോദിച്ച് ഞാൻ തന്നെയാണ് ആളെന്ന് ഉറപ്പ് വരുത്തി ആ പിങ്ക് കളർ പാക്കറ്റ് എന്നെ ഏൽപ്പിച്ചു.
രണ്ട് കൈകൊണ്ടും മുറുക്കിപ്പിടിച്ച് കാറിനടുത്തേക്ക് നടക്കുമ്പോളും ആ കുഞ്ഞു പെട്ടിയിലായിരുന്നു മനസ്സ് നിറയെ. ഡ്രൈവിങ് സീറ്റിൽ കയറി അരികിലെ സീറ്റിൽ അരുമയോടെ ആ പൊതിയെ വെച്ചു. കയ്യെടുത്തപ്പോ എന്തോ വിഷമം… ഇല്ലാ … വേണ്ടാ, ഇടത് കൈ കുഞ്ഞു പെട്ടിക്ക് മുകളിൽ വെച്ച് കൊണ്ട് തന്നെ കാറുമായി റൂമിലേക്ക്…
ഇന്നെന്റെ വിരലുകൾക്ക് തിളക്കം… സ്നേഹത്തിന്റെ ഒത്തിരി ഭാരം മനസ്സിനും വിരലുകൾക്കും.
അതെ ഞാനിന്ന് ഒരു പവിഴ മുതലാളി.
സ്നേഹോപഹാരമായി ലഭിച്ച ജീവിതത്തിലെ ആദ്യ പവിഴ മോതിരം..
ജീവന്റെ ഓരോ സ്പന്ദനവും ഏറ്റുവാങ്ങി എന്നോടൊപ്പം ഊണിലും ഉറക്കത്തിലും…..
കിട്ടുന്നത് വരെ, കാണുന്നത് വരെ നല്ല ആവേശത്തിലായിരുന്നു
നാട്ടിൽ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടും എനിക്ക് കിട്ടത്തതിന്റെ വിഷമത്തിൽ മൂന്ന് നാൾ. കുറേ ശ്രമിച്ചു എത്രയും പെട്ടെന്ന് അത് കരസ്തമക്കാൻ. റാഷിദിന്റെ കയ്യില്‍ എത്തിയ ആ കുഞ്ഞു പെട്ടി ബസ് വഴി വിടാമെന്നവന്‍ പറഞ്ഞപ്പോ ഒത്തിരി സന്തോഷം തോന്നി.
പിന്നീട് വന്ന എസ് എം എസ്സിൽ..
കെ എൽ 08 എ ആര്‍ 2728
പീ വി ട്ടി ബസ്
സമയം 3.15
മൊബൈല്‍ : 9656XXXXXX
ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങാൻ സമ്മതിക്കുമോ എന്നറിയില്ലാ…. എന്തായാലും പോകണം. അല്ല പോകും
2.15 ൻ തന്നെ ഓഫീസിൽ നിന്നിറങ്ങി. നേരെ ശക്തൻ തമ്പുരാൻ ബസ്റ്റാന്റിലേക്ക്
അവിടെ എത്തും വരെ മനസ്സിൽ കുളിരായിരുന്നു. നേടാൻ പോകുന്ന സമ്മാനത്തിന്റെ ആവേശം…
സ്റ്റാന്റിലെത്തി പീവീട്ടി എപ്പളാ വരാന്ന് ചോദിച്ചപ്പോ മറ്റൊരു ബസ്‌കാരൻ പറഞ്ഞു അത് ഇനിയും അരമണിക്കൂർ കഴിഞ്ഞേ വരൂന്ന്
അയ്യോ ഇനിയും കത്ത് നില്‍ക്കാൻ എന്നിലെ ആവേശത്തിന് കഴിയില്ലാ… പിടിച്ച് നില്‍ക്കുക തന്നെ മാര്‍ഗമുള്ളൂ. അടുത്ത കടയിൽ കയറി 20 രൂപക്ക് എയർടെൽ റീചാർജ് കൂപ്പൺ വാങ്ങി. റാഷി അയച്ച് തന്ന ബസ്സ് ജീവനക്കാരന്റെ മൊബൈലിലേക്ക് വിളിച്ചു.
ദേ അവർ സ്റ്റാന്റിൽ എത്തിയിട്ടുണ്ടെന്ന്… സന്തോഷം കൊണ്ട് ഇനി എന്താ പറയാന്ന് അറിയുന്നില്ലാ….
എവിടെ..? ബസ്സിന്റെ നിറം…. നില്‍ക്കുന്ന സ്ഥലം..? ഒറ്റ ശ്വാസത്തിലയിരുന്നു ചോദ്യം… ബസ്സുകാരന് ഞാൻ ചോദിച്ചതൊന്നും മനസ്സിലായില്ലാ… എനിക്ക് തന്നെ മനസ്സിലാവാത്ത അത്രക്ക് സ്പീഡിലായിരുന്നു ചോദ്യമെന്ന് പിന്നേയാ മനസ്സിലായെ.
ഒരു വിതം എല്ലാം ചോദിച്ചറിഞ്ഞു. ഞാൻ നില്‍ക്കുന്നിടത്ത് അപ്പുറത് തന്നെ ഉണ്ട് ഇളം മഞ്ഞ കളറിൽ പീ വീ ട്ടി ബസ്. ഉടനെ ബസ്സിനടുത്തെക്ക്. അടഞ് കിടക്കുന്ന ഡോര്‍ കണ്ടപ്പോ ഉള്ളിൽ ആരുമില്ലെന്നാ വിചാരിച്ചെ.. വീണ്ടും നിരാശ….
അപ്പുറത്ത് നില്‍ക്കുന്ന ആളിനോട് തിരക്കിയപ്പോ അവർ തന്നെ ബസ്സിന്റെ ആൾ
എനിക്കുള്ള പെട്ടി താ…. പെട്ടെന്നുള്ള പറച്ചിൽ അയാളിൽ ഒരു ആക്രാന്തകരന്റെ മുഖം എനിക്ക് നൽകിയിട്ടുണ്ടവാം, എനിക്ക് പിടിച്ച് നിക്കാൻ പറ്റാത്ത സന്തോഷം.
പേരും മൊബൈൽ നമ്പറും ചോദിച്ച് ഞാൻ തന്നെയാണ് ആളെന്ന് ഉറപ്പ് വരുത്തി ആ പിങ്ക് കളർ പാക്കറ്റ് എന്നെ ഏൽപ്പിച്ചു.
രണ്ട് കൈകൊണ്ടും മുറുക്കിപ്പിടിച്ച് കാറിനടുത്തേക്ക് നടക്കുമ്പോളും ആ കുഞ്ഞു പെട്ടിയിലായിരുന്നു മനസ്സ് നിറയെ. ഡ്രൈവിങ് സീറ്റിൽ കയറി അരികിലെ സീറ്റിൽ അരുമയോടെ ആ പൊതിയെ വെച്ചു. കയ്യെടുത്തപ്പോ എന്തോ വിഷമം… ഇല്ലാ … വേണ്ടാ, ഇടത് കൈ കുഞ്ഞു പെട്ടിക്ക് മുകളിൽ വെച്ച് കൊണ്ട് തന്നെ കാറുമായി റൂമിലേക്ക്…
ഇന്നെന്റെ വിരലുകൾക്ക് തിളക്കം… സ്നേഹത്തിന്റെ ഒത്തിരി ഭാരം മനസ്സിനും വിരലുകൾക്കും.
അതെ ഞാനിന്ന് ഒരു പവിഴ മുതലാളി.
സ്നേഹോപഹാരമായി ലഭിച്ച ജീവിതത്തിലെ ആദ്യ പവിഴ മോതിരം..
ജീവന്റെ ഓരോ സ്പന്ദനവും ഏറ്റുവാങ്ങി എന്നോടൊപ്പം ഊണിലും ഉറക്കത്തിലും…..
കൂതറക്കും പണി കിട്ടി...!
വിട്ട് നില്‍ക്കാനും ഒളിച്ച് നില്‍ക്കാനും കഴിയില്ലെന്ന് മനസ്സിലാവുകയും വീണ്ടും സജ്ജീവമാവാനുള്ള ആഗ്രഹത്തിന് കീഴടങ്ങുകയും ചെയ്യപ്പെടുന്നു എന്ന തോന്നലിലാവാം വീണ്ടും ബ്ലോഗില്‍ എത്തിപ്പെടാന്‍ കൊതിക്കുന്നത്.
വരുന്നു..... എങ്കിലും പഴയപോലെ വായന കഴിയുമെന്ന് തോന്നുന്നില്ലാ. വായനയിലും കമന്റിലും ആയിരുന്നു എന്റെ ആഹ്ലാദം. വായിക്കുന്ന പോസ്റ്റുകള്‍ക്ക് എനിക്ക് തോന്നുന്ന കമന്റ് ഇത് വരെ നല്‍കിയിട്ടുണ്ട്. ബൂലോക സൌഹൃദവും കൂട്ടുകെട്ടും എന്റെ കമന്റുകളെ ഒരിക്കലും വഴിതിരിച്ച് വിട്ടിട്ടില്ലാ. ഇനിയും അങ്ങനെ തന്നെ ആയിരിക്കും.. തീര്‍ച്ച.!
ബൂലോക ഉടക്കുകള്‍ ബൂലോകത്ത് തന്നെ കമന്റ് ബോക്സില്‍ ഒതുക്കി വെക്കാനും ബൂലോക സൌഹൃദങ്ങളെ ജീവിതത്തിന്റെ അനുഗ്രഹ നിമിഷങ്ങളിലേക്ക് പകര്‍ത്താനും ആഗ്രഹിക്കുന്നു
അതെ, പണി കിട്ടി..!
അപകടവുമായി ബന്ധപ്പെട്ട് എനിക്ക് കിട്ടിയ രണ്ടര വര്‍ഷത്തെ വിശ്രമം അവസാനിപ്പിച്ച് ജോലിക്ക് പോകാനുള്ള ഒരുക്കത്തിലാണിപ്പോള്‍ ഞാനുള്ളത്. വിശ്രമകാലം അലോസരമാവാതെ ആക്കിത്തീര്‍ക്കാന്‍ എനിക്കീ ബൂലോകവും ചാറ്റും ബ്ലോഗ് കൂട്ടുകെട്ടും ആയിരുന്നു കൂട്ട്. അവയെ ഇനി വേണ്ടെന്ന് വെക്കാന്‍ കഴിയില്ലാ.. തീര്‍ച്ച.!
ജോലിത്തിരക്കിലായാലും കഴിയും വിധം വീണ്ടും ബൂലോകത്ത് ഓടി നടക്കാന്‍ ഞാനും നിങ്ങളുടെ കൂടെ ഉണ്ടാകും. കമന്റായും ചാറ്റായും ബൂലോകത്തിന് കൂടെ നില്‍ക്കാന്‍ ഒരുപാട് കൊതിക്കുന്നു.
ബൂലോകമെന്ന മാസ്മരിക ലോകത്തേക്ക് നിങ്ങളോടൊപ്പം പറക്കാന്‍ ഞാന്‍ വീണ്ടും.....
വരുന്നു..... എങ്കിലും പഴയപോലെ വായന കഴിയുമെന്ന് തോന്നുന്നില്ലാ. വായനയിലും കമന്റിലും ആയിരുന്നു എന്റെ ആഹ്ലാദം. വായിക്കുന്ന പോസ്റ്റുകള്‍ക്ക് എനിക്ക് തോന്നുന്ന കമന്റ് ഇത് വരെ നല്‍കിയിട്ടുണ്ട്. ബൂലോക സൌഹൃദവും കൂട്ടുകെട്ടും എന്റെ കമന്റുകളെ ഒരിക്കലും വഴിതിരിച്ച് വിട്ടിട്ടില്ലാ. ഇനിയും അങ്ങനെ തന്നെ ആയിരിക്കും.. തീര്‍ച്ച.!
ബൂലോക ഉടക്കുകള്‍ ബൂലോകത്ത് തന്നെ കമന്റ് ബോക്സില്‍ ഒതുക്കി വെക്കാനും ബൂലോക സൌഹൃദങ്ങളെ ജീവിതത്തിന്റെ അനുഗ്രഹ നിമിഷങ്ങളിലേക്ക് പകര്‍ത്താനും ആഗ്രഹിക്കുന്നു
അതെ, പണി കിട്ടി..!
അപകടവുമായി ബന്ധപ്പെട്ട് എനിക്ക് കിട്ടിയ രണ്ടര വര്‍ഷത്തെ വിശ്രമം അവസാനിപ്പിച്ച് ജോലിക്ക് പോകാനുള്ള ഒരുക്കത്തിലാണിപ്പോള്‍ ഞാനുള്ളത്. വിശ്രമകാലം അലോസരമാവാതെ ആക്കിത്തീര്‍ക്കാന്‍ എനിക്കീ ബൂലോകവും ചാറ്റും ബ്ലോഗ് കൂട്ടുകെട്ടും ആയിരുന്നു കൂട്ട്. അവയെ ഇനി വേണ്ടെന്ന് വെക്കാന്‍ കഴിയില്ലാ.. തീര്‍ച്ച.!
ജോലിത്തിരക്കിലായാലും കഴിയും വിധം വീണ്ടും ബൂലോകത്ത് ഓടി നടക്കാന്‍ ഞാനും നിങ്ങളുടെ കൂടെ ഉണ്ടാകും. കമന്റായും ചാറ്റായും ബൂലോകത്തിന് കൂടെ നില്‍ക്കാന്‍ ഒരുപാട് കൊതിക്കുന്നു.
ബൂലോകമെന്ന മാസ്മരിക ലോകത്തേക്ക് നിങ്ങളോടൊപ്പം പറക്കാന്‍ ഞാന്‍ വീണ്ടും.....
കൂതറHashimܓ
വിട... എല്ലാ വിവാദങ്ങള്‍ക്കും വിട
ചെറായ് ബ്ലോഗ് മീറ്റിന്റെ ഗ്രൂപ്പ് ഫോട്ടോ കണ്ടിട്ടാണ് എനിക്കും ബ്ലോഗറാകുവാന്‍ ആഗ്രഹം തോന്നിയത്. എന്ത് നല്ല കൂട്ടായ്മ.... ആ കൂട്ടായ്മയില്‍ എത്തിപ്പെടുവാനും സൌഹൃദം പങ്കുവെക്കുവാനും ഒത്തിരി ആഗ്രഹം തോന്നി. ബ്ലോഗില്‍ സജീവമായതോട് കൂടി ഞാന്‍ ആഗ്രഹിച്ചതിലും കൂടുതല്‍ സൌഹൃദങ്ങള്‍ ലഭിക്കുകയും ചെയ്തു.
സൌഹൃദം നിലനിര്‍ത്തികൊണ്ടുള്ള വിമര്‍ശനങ്ങള്‍ എനിക്കെന്നും ആവേശമായിരുന്നു. വിമര്‍ശിക്കപെടുവാന്‍ അതിലേറെ താല്പര്യമായിരുന്നു. അത് വഴി എനിക്ക് എന്നിലെ തെറ്റുകള്‍ തിരുത്തുവാന്‍ കഴിയുമെന്ന ഉത്തമ ബോധ്യം ഉണ്ട് താനും. ഞാന്‍ കമന്റായി നല്‍കിയിരുന്ന വിമര്‍ശനങ്ങളില്‍ ഒന്നിലും എനിലെ സൌഹൃദങ്ങള്‍ക്ക് വിള്ളല്‍ വന്നിട്ടില്ലെന്ന വിശ്വാസവുമുണ്ട്.
ബ്ലോഗ് എനിക്ക് 17 ഇഞ്ച് മോണിറ്ററില്‍ മാത്രം ഒതിങ്ങിനില്‍ക്കുന്ന ഒരു വലിയ ലോകമായിരുന്നു. ജീവിതത്തെ അത് ഒട്ടും അലങ്കോലപെടുത്തിയിട്ടില്ലാ. ഒരു ദിവസം കറന്റ് ഇല്ലെങ്കില്‍, കീബോഡ് പണി മുടക്കിയാല്‍ എത്തിപെടാന്‍ പറ്റാത്ത ഒരു ലോകം.
ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുമ്പോഴും മുന്നില്‍ കാണുന്ന വ്യക്തിയെ ആയിരുന്നു ഞാന്‍ ഇഷ്ട്ടപെട്ടിരുന്നത്. ബ്ലോഗ് ഉള്ളവര്‍ അവിടെ കൂടിയിരുന്ന് ബ്ലോഗിലൂടെ പങ്കുവെച്ചതിലുപരി ഒരു സൌഹൃദം ഞാന്‍ ആഗ്രഹിച്ചു. എറണാകുളം ബ്ലോഗ് മീറ്റില്‍ ഞാന്‍ ആഗ്രഹിച്ചത് പോലെ നാല്പതോളം നല്ല സുഹൃത്തുക്കളെ കിട്ടുകയും ചെയ്തു. അതില്‍ ഒത്തിരി സന്തോഷിക്കുന്നു.
ഈ സന്തോഷം ഒരൊറ്റ എന്റെ തെമ്മാടിത്തരം(വിവാദ കമന്റ്) കൊണ്ട് നഷ്ട്ടപെടുമോ എന്ന് ഞാനിപ്പോ ഭയപ്പെടുന്നു.
ബൂലോകം ഓണ്‍ലൈനില്‍ ഒരു അനോണി ഇട്ട “മീറ്റിലെ പാമ്പുകള്‍“ എന്ന പോസ്റ്റ് മെയിലായി കിട്ടിയത് ബ്ലോഗര്‍ അലിക്ക് അയച്ച് കൊടുത്ത് പോസ്റ്റ് ആക്കുവാന്‍ ഞാന്‍ ആവശ്യപെട്ട പ്രകാരം മാത്രമാണ് അലി അത് പ്രവാസഭൂമിയില്‍ പോസ്റ്റിയത്. അനോണിയുടെ ആ പോസ്റ്റ് അലിയുടെ ബ്ലോഗില്‍ വന്നതിലുള്ള പരിപൂര്‍ണ്ണ ഉത്തരവാദിത്വം എന്നിക്ക് മാത്രമാകുന്നു. എന്നിലുള്ള അലിയുടെ വിശ്വാസത്തെ ഞാന്‍ ഇവ്വിതം ചൂഷണം ചെയ്യാന്‍ പാടില്ലായിരുന്നു. ‘മീറ്റിലെ പാമ്പുകള്‍’ എന്ന പോസ്റ്റില്‍ ഞാനിട്ട തെറ്റിദ്ധാരണാജനകമായ കമന്റ് ഒത്തിരി പരിധിക്ക് അപ്പുറത്തായി എന്ന് മനസിലാക്കുന്നു. ചെയ്യാന്‍ പാടില്ലായിരുന്ന വിഡ്ഡിത്തം... അല്ലാ തെമ്മാടിത്തരം ആയെന്ന് ബോധ്യപെടുന്നു
ഹരീഷേട്ടന്‍്, മനോരാജ്, മത്താപ്പ് എന്നിവരുടെ സഹകരണം ഒന്ന് മാത്രമാണ് എന്നെ ബ്ലോഗ് മീറ്റിനെത്തിച്ചത്. തലേ ദിവസം രാത്രി മീറ്റിന് എന്നെ കൂടെ കൊണ്ടുപോകണമെന്ന് കൊട്ടോട്ടിക്കാരനോട് ആവശ്യപെട്ട പ്രകാരം ഇസ്മായില്‍ (തണല്‍) നല്‍കാമെന്നേറ്റ റയില്‍വെ ടിക്കറ്റ് ഓഫര്‍ പ്രകാരം മീറ്റിന് എത്താമെന്ന പ്രതീക്ഷയില്‍ അന്ന് രാത്രി നന്നായി ഉറങ്ങി. രാവിലെ വിളിച്ച് ഇന്നലെ പറഞ്ഞ ട്രയിന്‍ ഇല്ലെന്നും ഞങ്ങള്‍ ബസ്സിലാണ് പോകുന്നതെന്നും കൊട്ടോട്ടിക്കാരന്‍ വിളിച്ചറിയിച്ചപ്പോ വിഷമമായി.
മീറ്റിന്‍ പങ്കെടുക്കാന്‍ കഴിയുമോ എന്നറിയാന്‍ ഹരീഷേട്ടനെ വിളിച്ചപ്പോ ഞാന്‍ അഡ്മിറ്റായ ഹോസ്പിറ്റല്‍ വഴി വരുന്ന ബ്ലോഗര്‍മാരെ തപ്പാന്‍ മനോരാജിനെ വിളിക്കാന്‍ പറഞ്ഞു. മനോട്ടനെ വിളിച്ചപ്പോ തലേന്ന് മാത്രം അദ്ദേഹം പരിചയപെട്ടത്താണെന്ന് പറഞ്ഞ് ബ്ലോഗര്‍ മത്താപ്പിന്‍റെ നമ്പര്‍ തന്നു. മത്താപ്പിനെ വിളിച്ചപ്പോ പെട്രോള്‍ ഓഫര്‍ ചെയ്യാമെന്നേറ്റു. ഉടനെ കാറുമായി മത്താപ്പിനെ കൂട്ടാനായി ഷൊര്‍ണൂര്‍ ബസ്റ്റാന്റിലെത്തിയ എന്റെ അടുത്തെക്ക് വന്ന 19 വയസ്സ് കാരനായ വിദ്യാര്‍ത്ഥിയെ കണ്ട് ഞാന്‍ അന്തം വിട്ട് നിന്നു. മത്താപ്പ് ഒരു വലിയ ആളാണെന്ന് കരുതി പെട്രോള്‍ ഓഫര്‍ ചെയ്യിച്ചതില്‍ ഒത്തിരി ചമ്മല്‍ തോന്നി. എന്നാലും വേറെ വഴിയില്ലാത്തതിനാല്‍ പെട്രോളിനായി 400 രൂപ അവനെകൊണ്ട് ചിലവാക്കിപ്പിച്ചു. മീറ്റിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഹരീഷേട്ടനോട് സൂചിപ്പിച്ച പ്രകാരം റെജിസ്ട്രേഷന്‍ ഫീസ് 300 രൂപ ഹരീഷേട്ടന്‍ തന്നെ അടച്ചു. ഞാന്‍ എഴുതിയ വിവാദ കമന്റിനു ശേഷം ബ്ലോഗര്‍ യൂസുഫ്പ, അനോണി അശോകന്‍ എന്നിവര്‍ വ്യാഖ്യാനിച്ച പോലെ അതൊരു ഔദാര്യമാണെന്ന് എനിക്ക് വിശ്വാസമില്ല.
മറ്റോരു ബ്ലോഗര്‍ അദ്ദേഹത്തിന്‍റെ പോസ്റ്റില്‍ പറഞ്ഞ ഒരു ആരോപണത്തിന് (ബ്ലോഗിണിമാരെ വളക്കാനാണ് ഞാന്‍ ബ്ലോഗുന്നതെന്ന അരോപണത്തിന്‍) കൂടി മറുപടി നല്‍കികൊള്ളട്ടെ, എനിക്ക് പരിചയമുണ്ട്, ഒത്തിരി ബ്ലോഗിണിമാരെ. ഒലിപ്പീരില്ലാതെ ബ്ലോഗിണിമാരോട് സംസാരിക്കാന്‍ കഴിയുമെന്ന വിശ്വാസം താങ്കള്‍ക്കുണ്ടെങ്കില്‍ താങ്കള്‍ക്കും അതിന് കഴിയും തീര്‍ച്ച.!
(എന്താ മാഷെ ബ്ലോഗിണിയും ബ്ലോഗണനും വെത്യാസം, എല്ലാവരും ബ്ലോഗര്‍മാരല്ലേ.....)
എര്‍ണാകുളം മീറ്റിനോട് ചേര്‍ന്ന് പരാമര്‍ഷിക്കപ്പെട്ട പോസ്റ്റുകളില്‍ നിന്നും കമന്റുകളില്‍ നിന്നും ഞാന്‍ ഒത്തിരി ഇഷ്ട്ടപെട്ടിരുന്ന ബ്ലോഗ് സൌഹൃദം എനിക്ക് നഷട്ടപെടുമോ എന്ന് ഭയപ്പെടുന്നു. ഫോണില്‍ സ്ഥിരമായി വിളിച്ചിരുന്നു പ്രിയ ബ്ലോഗ് സുഹൃത്തിനെ ഇപ്പോള്‍ കോണ്ടാക്റ്റ് ചെയ്യാന്‍ കഴിയാത്തതും, പ്രിയ ബ്ലോഗര്‍ മിസ്റ്റര്‍ എക്സ് പറഞ്ഞ കാര്യവും (“എന്റെ വീട്ടില്‍ വിരുന്നുണ്ടിട്ട് എന്റെ അമ്മയും ഭാര്യയും പിഴയാണെന്ന് കവലയില്‍ പോയി വിളിച്ച് പറയുന്ന ഈ പ്രവൃത്തി”) എന്നെ വല്ലാതെ വേട്ടയാടുന്നു.
ഇത്രമാത്രം പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടും എന്റെ തെറ്റുകള്‍ക്ക് മാപ്പ് നല്‍കി എന്നോട് ക്ഷമിച്ച പ്രിയ കൂട്ടുകാര്‍ക്ക് പ്രണാമം.
സൌഹൃദങ്ങള്‍ നഷ്ട്ടപെട്ടാല്‍ എനിക്ക് ബ്ലോഗ് ഇല്ലാ.... ബ്ലൊഗ് ഇല്ലെങ്കില്‍ പിന്നെ എന്നിലെ ബ്ലോഗര്‍ കൂതറ ഹാഷിമുമില്ലാ..
നഷ്ട്ടപെടുമോ എന്ന് ഭയക്കുന്ന ഒത്തിരി നല്ല സുഹൃത്തുക്കള്‍ എന്നിലെ തെറ്റിനെ ക്ഷമിച്ച് വീണ്ടും എന്നോട് കൂട്ടുകൂടുമെന്ന പ്രതീക്ഷയോടെ ഞാന്‍ കുരുക്കിയ തെമ്മാടി കമന്റിന്‍ തുമ്പത്ത് എന്നിലെ ബ്ലോഗര്‍ കൂതറ ഹാഷിം ആത്മാഹുതി ചെയ്യുന്നു...!!!
സൌഹൃദങ്ങള്‍ നഷ്ട്ടപെട്ട ബൂലോകത്തിന് വിട.
സൌഹൃദം നിലനിര്‍ത്തികൊണ്ടുള്ള വിമര്‍ശനങ്ങള്‍ എനിക്കെന്നും ആവേശമായിരുന്നു. വിമര്‍ശിക്കപെടുവാന്‍ അതിലേറെ താല്പര്യമായിരുന്നു. അത് വഴി എനിക്ക് എന്നിലെ തെറ്റുകള്‍ തിരുത്തുവാന്‍ കഴിയുമെന്ന ഉത്തമ ബോധ്യം ഉണ്ട് താനും. ഞാന്‍ കമന്റായി നല്‍കിയിരുന്ന വിമര്‍ശനങ്ങളില്‍ ഒന്നിലും എനിലെ സൌഹൃദങ്ങള്‍ക്ക് വിള്ളല്‍ വന്നിട്ടില്ലെന്ന വിശ്വാസവുമുണ്ട്.
ബ്ലോഗ് എനിക്ക് 17 ഇഞ്ച് മോണിറ്ററില്‍ മാത്രം ഒതിങ്ങിനില്‍ക്കുന്ന ഒരു വലിയ ലോകമായിരുന്നു. ജീവിതത്തെ അത് ഒട്ടും അലങ്കോലപെടുത്തിയിട്ടില്ലാ. ഒരു ദിവസം കറന്റ് ഇല്ലെങ്കില്‍, കീബോഡ് പണി മുടക്കിയാല്‍ എത്തിപെടാന്‍ പറ്റാത്ത ഒരു ലോകം.
ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുമ്പോഴും മുന്നില്‍ കാണുന്ന വ്യക്തിയെ ആയിരുന്നു ഞാന്‍ ഇഷ്ട്ടപെട്ടിരുന്നത്. ബ്ലോഗ് ഉള്ളവര്‍ അവിടെ കൂടിയിരുന്ന് ബ്ലോഗിലൂടെ പങ്കുവെച്ചതിലുപരി ഒരു സൌഹൃദം ഞാന്‍ ആഗ്രഹിച്ചു. എറണാകുളം ബ്ലോഗ് മീറ്റില്‍ ഞാന്‍ ആഗ്രഹിച്ചത് പോലെ നാല്പതോളം നല്ല സുഹൃത്തുക്കളെ കിട്ടുകയും ചെയ്തു. അതില്‍ ഒത്തിരി സന്തോഷിക്കുന്നു.
ഈ സന്തോഷം ഒരൊറ്റ എന്റെ തെമ്മാടിത്തരം(വിവാദ കമന്റ്) കൊണ്ട് നഷ്ട്ടപെടുമോ എന്ന് ഞാനിപ്പോ ഭയപ്പെടുന്നു.
ബൂലോകം ഓണ്‍ലൈനില്‍ ഒരു അനോണി ഇട്ട “മീറ്റിലെ പാമ്പുകള്‍“ എന്ന പോസ്റ്റ് മെയിലായി കിട്ടിയത് ബ്ലോഗര്‍ അലിക്ക് അയച്ച് കൊടുത്ത് പോസ്റ്റ് ആക്കുവാന്‍ ഞാന്‍ ആവശ്യപെട്ട പ്രകാരം മാത്രമാണ് അലി അത് പ്രവാസഭൂമിയില്‍ പോസ്റ്റിയത്. അനോണിയുടെ ആ പോസ്റ്റ് അലിയുടെ ബ്ലോഗില്‍ വന്നതിലുള്ള പരിപൂര്‍ണ്ണ ഉത്തരവാദിത്വം എന്നിക്ക് മാത്രമാകുന്നു. എന്നിലുള്ള അലിയുടെ വിശ്വാസത്തെ ഞാന്‍ ഇവ്വിതം ചൂഷണം ചെയ്യാന്‍ പാടില്ലായിരുന്നു. ‘മീറ്റിലെ പാമ്പുകള്‍’ എന്ന പോസ്റ്റില്‍ ഞാനിട്ട തെറ്റിദ്ധാരണാജനകമായ കമന്റ് ഒത്തിരി പരിധിക്ക് അപ്പുറത്തായി എന്ന് മനസിലാക്കുന്നു. ചെയ്യാന്‍ പാടില്ലായിരുന്ന വിഡ്ഡിത്തം... അല്ലാ തെമ്മാടിത്തരം ആയെന്ന് ബോധ്യപെടുന്നു
ഹരീഷേട്ടന്‍്, മനോരാജ്, മത്താപ്പ് എന്നിവരുടെ സഹകരണം ഒന്ന് മാത്രമാണ് എന്നെ ബ്ലോഗ് മീറ്റിനെത്തിച്ചത്. തലേ ദിവസം രാത്രി മീറ്റിന് എന്നെ കൂടെ കൊണ്ടുപോകണമെന്ന് കൊട്ടോട്ടിക്കാരനോട് ആവശ്യപെട്ട പ്രകാരം ഇസ്മായില്‍ (തണല്‍) നല്‍കാമെന്നേറ്റ റയില്‍വെ ടിക്കറ്റ് ഓഫര്‍ പ്രകാരം മീറ്റിന് എത്താമെന്ന പ്രതീക്ഷയില്‍ അന്ന് രാത്രി നന്നായി ഉറങ്ങി. രാവിലെ വിളിച്ച് ഇന്നലെ പറഞ്ഞ ട്രയിന്‍ ഇല്ലെന്നും ഞങ്ങള്‍ ബസ്സിലാണ് പോകുന്നതെന്നും കൊട്ടോട്ടിക്കാരന്‍ വിളിച്ചറിയിച്ചപ്പോ വിഷമമായി.
മീറ്റിന്‍ പങ്കെടുക്കാന്‍ കഴിയുമോ എന്നറിയാന്‍ ഹരീഷേട്ടനെ വിളിച്ചപ്പോ ഞാന്‍ അഡ്മിറ്റായ ഹോസ്പിറ്റല്‍ വഴി വരുന്ന ബ്ലോഗര്‍മാരെ തപ്പാന്‍ മനോരാജിനെ വിളിക്കാന്‍ പറഞ്ഞു. മനോട്ടനെ വിളിച്ചപ്പോ തലേന്ന് മാത്രം അദ്ദേഹം പരിചയപെട്ടത്താണെന്ന് പറഞ്ഞ് ബ്ലോഗര്‍ മത്താപ്പിന്‍റെ നമ്പര്‍ തന്നു. മത്താപ്പിനെ വിളിച്ചപ്പോ പെട്രോള്‍ ഓഫര്‍ ചെയ്യാമെന്നേറ്റു. ഉടനെ കാറുമായി മത്താപ്പിനെ കൂട്ടാനായി ഷൊര്‍ണൂര്‍ ബസ്റ്റാന്റിലെത്തിയ എന്റെ അടുത്തെക്ക് വന്ന 19 വയസ്സ് കാരനായ വിദ്യാര്‍ത്ഥിയെ കണ്ട് ഞാന്‍ അന്തം വിട്ട് നിന്നു. മത്താപ്പ് ഒരു വലിയ ആളാണെന്ന് കരുതി പെട്രോള്‍ ഓഫര്‍ ചെയ്യിച്ചതില്‍ ഒത്തിരി ചമ്മല്‍ തോന്നി. എന്നാലും വേറെ വഴിയില്ലാത്തതിനാല്‍ പെട്രോളിനായി 400 രൂപ അവനെകൊണ്ട് ചിലവാക്കിപ്പിച്ചു. മീറ്റിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഹരീഷേട്ടനോട് സൂചിപ്പിച്ച പ്രകാരം റെജിസ്ട്രേഷന്‍ ഫീസ് 300 രൂപ ഹരീഷേട്ടന്‍ തന്നെ അടച്ചു. ഞാന്‍ എഴുതിയ വിവാദ കമന്റിനു ശേഷം ബ്ലോഗര്‍ യൂസുഫ്പ, അനോണി അശോകന്‍ എന്നിവര്‍ വ്യാഖ്യാനിച്ച പോലെ അതൊരു ഔദാര്യമാണെന്ന് എനിക്ക് വിശ്വാസമില്ല.
മറ്റോരു ബ്ലോഗര്‍ അദ്ദേഹത്തിന്‍റെ പോസ്റ്റില്‍ പറഞ്ഞ ഒരു ആരോപണത്തിന് (ബ്ലോഗിണിമാരെ വളക്കാനാണ് ഞാന്‍ ബ്ലോഗുന്നതെന്ന അരോപണത്തിന്‍) കൂടി മറുപടി നല്‍കികൊള്ളട്ടെ, എനിക്ക് പരിചയമുണ്ട്, ഒത്തിരി ബ്ലോഗിണിമാരെ. ഒലിപ്പീരില്ലാതെ ബ്ലോഗിണിമാരോട് സംസാരിക്കാന്‍ കഴിയുമെന്ന വിശ്വാസം താങ്കള്‍ക്കുണ്ടെങ്കില്‍ താങ്കള്‍ക്കും അതിന് കഴിയും തീര്‍ച്ച.!
(എന്താ മാഷെ ബ്ലോഗിണിയും ബ്ലോഗണനും വെത്യാസം, എല്ലാവരും ബ്ലോഗര്‍മാരല്ലേ.....)
എര്‍ണാകുളം മീറ്റിനോട് ചേര്‍ന്ന് പരാമര്‍ഷിക്കപ്പെട്ട പോസ്റ്റുകളില്‍ നിന്നും കമന്റുകളില്‍ നിന്നും ഞാന്‍ ഒത്തിരി ഇഷ്ട്ടപെട്ടിരുന്ന ബ്ലോഗ് സൌഹൃദം എനിക്ക് നഷട്ടപെടുമോ എന്ന് ഭയപ്പെടുന്നു. ഫോണില്‍ സ്ഥിരമായി വിളിച്ചിരുന്നു പ്രിയ ബ്ലോഗ് സുഹൃത്തിനെ ഇപ്പോള്‍ കോണ്ടാക്റ്റ് ചെയ്യാന്‍ കഴിയാത്തതും, പ്രിയ ബ്ലോഗര്‍ മിസ്റ്റര്‍ എക്സ് പറഞ്ഞ കാര്യവും (“എന്റെ വീട്ടില്‍ വിരുന്നുണ്ടിട്ട് എന്റെ അമ്മയും ഭാര്യയും പിഴയാണെന്ന് കവലയില്‍ പോയി വിളിച്ച് പറയുന്ന ഈ പ്രവൃത്തി”) എന്നെ വല്ലാതെ വേട്ടയാടുന്നു.
ഇത്രമാത്രം പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടും എന്റെ തെറ്റുകള്‍ക്ക് മാപ്പ് നല്‍കി എന്നോട് ക്ഷമിച്ച പ്രിയ കൂട്ടുകാര്‍ക്ക് പ്രണാമം.
സൌഹൃദങ്ങള്‍ നഷ്ട്ടപെട്ടാല്‍ എനിക്ക് ബ്ലോഗ് ഇല്ലാ.... ബ്ലൊഗ് ഇല്ലെങ്കില്‍ പിന്നെ എന്നിലെ ബ്ലോഗര്‍ കൂതറ ഹാഷിമുമില്ലാ..
നഷ്ട്ടപെടുമോ എന്ന് ഭയക്കുന്ന ഒത്തിരി നല്ല സുഹൃത്തുക്കള്‍ എന്നിലെ തെറ്റിനെ ക്ഷമിച്ച് വീണ്ടും എന്നോട് കൂട്ടുകൂടുമെന്ന പ്രതീക്ഷയോടെ ഞാന്‍ കുരുക്കിയ തെമ്മാടി കമന്റിന്‍ തുമ്പത്ത് എന്നിലെ ബ്ലോഗര്‍ കൂതറ ഹാഷിം ആത്മാഹുതി ചെയ്യുന്നു...!!!
സൌഹൃദങ്ങള്‍ നഷ്ട്ടപെട്ട ബൂലോകത്തിന് വിട.
പ്രിയ ബ്ലോഗ് സുഹൃത്തുക്കളെ മാപ്പ്..!
ബൂലോകം ഓണ്‍ലൈനില്‍ വന്ന “ ബ്ലോഗ് മീറ്റിലെ പാമ്പുകള്‍“ എന്ന പോസ്റ്റ് എനിക്ക് മെയിലായി കിട്ടിയത് അലിക്ക് ഞാന്‍ അയച്ചു കൊടുത്തത് എന്‍റെ അനുവാദത്തോടെ തന്നെ അലിയുടെ ബ്ലോഗില്‍ ഒരു പോസ്റ്റായി വന്നിരുന്നു .
ആ പോസ്റ്റില്‍ ഞാന്‍ ഒരു കമന്‍റും ഇട്ടിരുന്നു. ഒത്തിരി ആളുകളെ ആ കമന്‍റ് വേദനിപ്പിച്ചു എന്നറിഞ്ഞപ്പോള്‍ സങ്കടമായി.
കൂടുതല്‍ ഒന്നും ഓര്‍ക്കാതെ അത്തരത്തില്‍ ഞാന്‍ കമന്‍റിടാന്‍ പാടില്ലായിരുന്നു. തെറ്റായിപ്പോയി എന്നു മനസ്സിലായി. പ്രിയ ബ്ലോഗ് സുഹൃത്തുക്കളെ മാപ്പ്..!
ആ പോസ്റ്റില്‍ ഞാന്‍ ഒരു കമന്‍റും ഇട്ടിരുന്നു. ഒത്തിരി ആളുകളെ ആ കമന്‍റ് വേദനിപ്പിച്ചു എന്നറിഞ്ഞപ്പോള്‍ സങ്കടമായി.
കൂടുതല്‍ ഒന്നും ഓര്‍ക്കാതെ അത്തരത്തില്‍ ഞാന്‍ കമന്‍റിടാന്‍ പാടില്ലായിരുന്നു. തെറ്റായിപ്പോയി എന്നു മനസ്സിലായി. പ്രിയ ബ്ലോഗ് സുഹൃത്തുക്കളെ മാപ്പ്..!
ernaakulam blog meet ! Murukan show
Ernaakulam meetin pooyi. Naalpathoolam blog frndsine kandu, kuree samsaarichu. Uchakk choor kitti koode icecreemum. Othiri santhooshaayi
Blogarmaarude parichayapedalin shesham thudangiya Murukan kaattaakada yude avatharanam chila paraamarshamozhich baakkiyullath ishttaayi.
randaam pakuthiyile kaattaakada SHOW othiri boraayithooni, unsahikkable...!
Priya meet sangaadakare, kaattaakadaye ithrakk budhimuttikandaayirunnu (njangaleeyum).
Boolokam online pathrathinte aadya lakkam kaappilaanil ninn kitti. Nannaayittund, gud work.
Sajeevettan varach nalkiya KOOTHARA kaarikkeechar nalla rasam :-)
Tretmentin vendi admittaaya njaan special permishaneduth meettin pooyath nashttamaayoo enna chinthayoode Cheruthuruthi Panchakarmayil ninn KOOTHARA HASHIM
(hospitalil mobile net maathre ulloo. mobilil malayaalam typpaan pattaathathoond ingane poostunnu)
Blogarmaarude parichayapedalin shesham thudangiya Murukan kaattaakada yude avatharanam chila paraamarshamozhich baakkiyullath ishttaayi.
randaam pakuthiyile kaattaakada SHOW othiri boraayithooni, unsahikkable...!
Priya meet sangaadakare, kaattaakadaye ithrakk budhimuttikandaayirunnu (njangaleeyum).
Boolokam online pathrathinte aadya lakkam kaappilaanil ninn kitti. Nannaayittund, gud work.
Sajeevettan varach nalkiya KOOTHARA kaarikkeechar nalla rasam :-)
Tretmentin vendi admittaaya njaan special permishaneduth meettin pooyath nashttamaayoo enna chinthayoode Cheruthuruthi Panchakarmayil ninn KOOTHARA HASHIM
(hospitalil mobile net maathre ulloo. mobilil malayaalam typpaan pattaathathoond ingane poostunnu)
സ്റ്റേജ് കയ്യേറ്റം
പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ ഒരു പ്രവര്‍ത്തകനില്‍ നിന്നറിഞ്ഞാണ് ആ കൂട്ടായ്മയില്‍ ഞാന്‍ എത്തിച്ചേര്‍ന്നത്. പല വിധത്തില്‍ പ്രയാസം അനുഭവിക്കുന്ന അറുപതില്‍ പരം ആളുകളും അത്രതന്നെ അവരുടെ ആശ്രിതരും പിന്നെ നാല്പതില്‍ കൂടുതല്‍ വളണ്ടിയര്‍മാരും ചേര്‍ന്നതായിരുന്നു ആ കൂട്ടം. ഇത്തിരി വൈകി എത്തിയതില്‍ ചെറിയ നിരാശ വന്നെങ്കിലും കുറേ ആളുകളെ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം തോന്നി.
ഒരു വലിയ ഹാളില്‍ അര്‍ദ്ധ വൃത്താകൃതിയില്‍ 20 കിടക്കകളും കുറേ വീല്‍ ചെയറുകളും അതിന് മുന്‍വശത്ത് സ്റ്റേജും. ഇതായിരുന്നു അവിടെ എനിക്ക് കാണാന്‍ കഴിഞ്ഞത്. പരസ്പരം പരിചയപെടാനുള്ള അവേശത്തോടെ പലരുടേയും കിടക്കകള്‍ക്കരികിലേക്കും വീല്‍ ചെയറിനരികിലേക്കുംചെറു പുഞ്ചിരിയോടെ നടന്ന് ചെന്നപ്പോള്‍ അവരിലും നിറപുഞ്ചിരിയുണ്ടായിരുന്നു എനിക്ക് നല്‍കാനായി. മുതിര്‍ന്നവരെ ബഹുമാനത്തോടെ തന്നെ പരിചയപ്പെടുകയും സമപ്രായക്കരോടും അനിയന്മാരോടും അവരിലേക്ക് ചേര്‍ന്ന് ദേഹത്ത് മുട്ടിയുരുമ്മിയിരുന്ന് വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങിയപ്പോ എന്നിക്ക് എന്തോ ഒരു പുതു എനര്‍ജി കിട്ടിയത് പോലെ തോന്നി.
ഉച്ച സമയം ആയപ്പോ എല്ലാവര്‍ക്കും ഭക്ഷണം നല്‍കുകയും കുറെ പേരെ ഭക്ഷണം കഴിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു വളണ്ടിയര്‍മാര്‍. ഈ സമയമത്രയും സ്റ്റേജില്‍ പാട്ടുകളായും ഡാന്‍സുകളായും പല കലാപരിപാടികളും നടക്കുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാവരും സ്റ്റേജില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഒരു പയ്യന്‍ മോണോ ആക്റ്റ് തുടങ്ങിയത് നോര്‍മല്‍ അല്ലാത്ത സ്വരം സ്പീക്കറിലൂടെ കേട്ടാണ് ഞാന്‍ ശ്രദ്ധിച്ചത്. സംസാരിക്കാന്‍ വൈകല്യം ഉള്ള ഒരാളുടെ സ്വരം ആക്ഷേപ ഹാസ്യ രൂപത്തില്‍ അവതരിപ്പിച്ചാണ് അവന്‍ തുടങ്ങിയത്. അത് കേട്ട് തുടങ്ങിയപ്പോ എനിക്കെന്തോ വിഷമം തോന്നി. അവിടെ പരിചയപെട്ട നാലോ അഞ്ചോ ആളുകള്‍ക്ക് സംസാരിക്കാന്‍ ഒത്തിരി പ്രയാസം ഉള്ളതായി എനിക്ക് അറിയാമായിരുന്നു.
ഒരു പാലിയേറ്റീവ് പ്രവര്‍ത്തകനെ വിളിച്ച് ഇത്തരം ഹാസ്യം നല്ലതെല്ലെന്നും അതിനാല്‍ ആ പ്രോഗ്രാം നിര്‍ത്തണമെന്നും അപേക്ഷിച്ചെങ്കിലും അദ്ദേഹത്തിന് അതിന്റെ ഗൌരവം അത്രക്ക് മനസ്സിലായില്ലാ. അപ്പോഴും ആ പയ്യന്‍ തന്റെ ആക്ഷേപ ഹാസ്യം തുടര്‍ന്ന് കൊണ്ടിരിക്കുകയായിരുന്നു.
പിന്നീട് ഒന്നും ആലോചിക്കാതെ ഞാന്‍ സ്റ്റേജിലേക്ക് കയറിചെന്ന് സ്റ്റാന്റില്‍ നിന്ന് മൈക്ക് ഊരിയെടുത്ത് അത് ഓഫ് ചെയ്ത് താഴെ വെച്ചു. സ്തംഭിച്ച് നിന്ന സദസ്സിനെ നോക്കി ഞാന്‍ എന്റെ വിഷമം ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു
“ഇവിടെ കൂടിയവരില്‍ സംസാരിക്കാന്‍ കഴിയാത്തവരും സംസാര വൈകല്യം ഉള്ളവരും ഉണ്ട്. അവരെ മുന്‍നിര്‍ത്തി വൈകല്യത്തെ കളിയാക്കുന്ന രീതിയിലുള്ള ഈ പരിപാടി എനിക്കിഷ്ട്ടായില്ലാ.. അതുകൊണ്ട്, മൈക്ക് ഓഫ് ചെയ്ത് ഞാന്‍ പ്രതിഷേധിക്കുന്നു.”
*****************************************************************************
ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു ഞാന്‍ ആ ചെയ്തത് തന്നെയാണ് ശരി എന്ന്. ഒരു കൂട്ടര്‍ പറയുന്നു “വൈകല്യത്തെ കളിയാക്കലല്ലാ അവസാനം അവരെ സപ്പോര്‍ട്ട് ചെയ്യുന്നതായിട്ടാണ് ആ പ്രോഗ്രാമില്‍ ഉള്ളത്, നീ ക്ലൈമാക്സ് കണാതെ പ്രതികരിച്ചത് ശരിയായില്ലാ”.
അവരോട് എനിക്ക് പറയാനുള്ളത് “വൈകല്യത്തെ കൂടുതല്‍ വികൃതമാക്കി അവരെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്തിന്‍?? ആര്‍ക്ക് വേണ്ടി..??
ഒരു വലിയ ഹാളില്‍ അര്‍ദ്ധ വൃത്താകൃതിയില്‍ 20 കിടക്കകളും കുറേ വീല്‍ ചെയറുകളും അതിന് മുന്‍വശത്ത് സ്റ്റേജും. ഇതായിരുന്നു അവിടെ എനിക്ക് കാണാന്‍ കഴിഞ്ഞത്. പരസ്പരം പരിചയപെടാനുള്ള അവേശത്തോടെ പലരുടേയും കിടക്കകള്‍ക്കരികിലേക്കും വീല്‍ ചെയറിനരികിലേക്കുംചെറു പുഞ്ചിരിയോടെ നടന്ന് ചെന്നപ്പോള്‍ അവരിലും നിറപുഞ്ചിരിയുണ്ടായിരുന്നു എനിക്ക് നല്‍കാനായി. മുതിര്‍ന്നവരെ ബഹുമാനത്തോടെ തന്നെ പരിചയപ്പെടുകയും സമപ്രായക്കരോടും അനിയന്മാരോടും അവരിലേക്ക് ചേര്‍ന്ന് ദേഹത്ത് മുട്ടിയുരുമ്മിയിരുന്ന് വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങിയപ്പോ എന്നിക്ക് എന്തോ ഒരു പുതു എനര്‍ജി കിട്ടിയത് പോലെ തോന്നി.
ഉച്ച സമയം ആയപ്പോ എല്ലാവര്‍ക്കും ഭക്ഷണം നല്‍കുകയും കുറെ പേരെ ഭക്ഷണം കഴിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു വളണ്ടിയര്‍മാര്‍. ഈ സമയമത്രയും സ്റ്റേജില്‍ പാട്ടുകളായും ഡാന്‍സുകളായും പല കലാപരിപാടികളും നടക്കുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാവരും സ്റ്റേജില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഒരു പയ്യന്‍ മോണോ ആക്റ്റ് തുടങ്ങിയത് നോര്‍മല്‍ അല്ലാത്ത സ്വരം സ്പീക്കറിലൂടെ കേട്ടാണ് ഞാന്‍ ശ്രദ്ധിച്ചത്. സംസാരിക്കാന്‍ വൈകല്യം ഉള്ള ഒരാളുടെ സ്വരം ആക്ഷേപ ഹാസ്യ രൂപത്തില്‍ അവതരിപ്പിച്ചാണ് അവന്‍ തുടങ്ങിയത്. അത് കേട്ട് തുടങ്ങിയപ്പോ എനിക്കെന്തോ വിഷമം തോന്നി. അവിടെ പരിചയപെട്ട നാലോ അഞ്ചോ ആളുകള്‍ക്ക് സംസാരിക്കാന്‍ ഒത്തിരി പ്രയാസം ഉള്ളതായി എനിക്ക് അറിയാമായിരുന്നു.
ഒരു പാലിയേറ്റീവ് പ്രവര്‍ത്തകനെ വിളിച്ച് ഇത്തരം ഹാസ്യം നല്ലതെല്ലെന്നും അതിനാല്‍ ആ പ്രോഗ്രാം നിര്‍ത്തണമെന്നും അപേക്ഷിച്ചെങ്കിലും അദ്ദേഹത്തിന് അതിന്റെ ഗൌരവം അത്രക്ക് മനസ്സിലായില്ലാ. അപ്പോഴും ആ പയ്യന്‍ തന്റെ ആക്ഷേപ ഹാസ്യം തുടര്‍ന്ന് കൊണ്ടിരിക്കുകയായിരുന്നു.
പിന്നീട് ഒന്നും ആലോചിക്കാതെ ഞാന്‍ സ്റ്റേജിലേക്ക് കയറിചെന്ന് സ്റ്റാന്റില്‍ നിന്ന് മൈക്ക് ഊരിയെടുത്ത് അത് ഓഫ് ചെയ്ത് താഴെ വെച്ചു. സ്തംഭിച്ച് നിന്ന സദസ്സിനെ നോക്കി ഞാന്‍ എന്റെ വിഷമം ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു
“ഇവിടെ കൂടിയവരില്‍ സംസാരിക്കാന്‍ കഴിയാത്തവരും സംസാര വൈകല്യം ഉള്ളവരും ഉണ്ട്. അവരെ മുന്‍നിര്‍ത്തി വൈകല്യത്തെ കളിയാക്കുന്ന രീതിയിലുള്ള ഈ പരിപാടി എനിക്കിഷ്ട്ടായില്ലാ.. അതുകൊണ്ട്, മൈക്ക് ഓഫ് ചെയ്ത് ഞാന്‍ പ്രതിഷേധിക്കുന്നു.”
*****************************************************************************
ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു ഞാന്‍ ആ ചെയ്തത് തന്നെയാണ് ശരി എന്ന്. ഒരു കൂട്ടര്‍ പറയുന്നു “വൈകല്യത്തെ കളിയാക്കലല്ലാ അവസാനം അവരെ സപ്പോര്‍ട്ട് ചെയ്യുന്നതായിട്ടാണ് ആ പ്രോഗ്രാമില്‍ ഉള്ളത്, നീ ക്ലൈമാക്സ് കണാതെ പ്രതികരിച്ചത് ശരിയായില്ലാ”.
അവരോട് എനിക്ക് പറയാനുള്ളത് “വൈകല്യത്തെ കൂടുതല്‍ വികൃതമാക്കി അവരെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്തിന്‍?? ആര്‍ക്ക് വേണ്ടി..??
പിന്‍ കുറിപ്പ്: ഈ പരിപാടിയില്‍ മുകളില്‍ പറഞ്ഞ ചെറിയ ഒരു ഉടക്ക് ഉണ്ടായി എന്നല്ലാതെ ബാക്കി എല്ലാം നന്നായിരുന്നു. എനിക്ക് വളറെ ഇഷ്ട്ടമാവുകയും ചെയ്തു.
സിനിമാ നടന്‍ മമ്മുട്ടി പങ്കെടുക്കും
തൊടുപുഴ ബ്ലോഗ്ഗ് മീറ്റില്‍ കേരളത്തിന്‍റെ ജനകീയനായ നടന്‍ എന്‍റെ സുഹൃത്തുകൂടിയായ മമ്മൂട്ടിയെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കും. അദ്ദേഹവും ഒരു ബ്ലോഗ്ഗറാണ്.... അത് മീറ്റിനു നല്ല ഒരു നടനാനുഭവം പകരും. ഒരുപക്ഷേ മമ്മുട്ടിയുടെ ദി കിംഗ് എന്ന സിനിമയും, ന്യൂഡല്‍ഹി, ഒരു വടക്കന്‍ വീരഗാഥയും, സാഗരംസാക്ഷിയും ഒക്കെ നിങ്ങള്‍ക്ക് സുപരിചിതമായിരിക്കും എന്നാലും ഈ നടനെ ഒന്ന് നേരില്‍ കാണാനും. ഈ സിനിമാനുഭവങ്ങള്‍ നേരില്‍ ഒന്ന് പറഞ്ഞ് കേള്‍ക്കാനും ആഗ്രഹിക്കാത്തവരായി ആരും കാണാതിരിക്കില്ല. അവര്‍ക്ക് ഈ അവസരം പ്രയോജനപ്രദമാകും.
---------------------------------------------------------------------------------------------------------
കൂട്ടിച്ചേര്‍ത്തത് (May/20/2010 | 10:37 PM):
പ്രിയ ബ്ലോഗ് സുഹൃത്തുക്കളേ,
തൊടുപുഴ മീറ്റുമായി ബന്ധപെട്ട് പാവപെട്ടവന്‍ എഴിതിയ ഒരു പോസ്റ്റ് വായിച്ചപ്പോ എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ ആണ് മുകളില്‍ ഞാന്‍ എഴിതിയ ‘സിനിമാ നടന്‍ മമ്മുട്ടി പങ്കെടുക്കും’ എന്ന പോസ്റ്റ്
ഈ പോസ്റ്റ് എഴുതാനുള്ള കാരണങ്ങള്‍ (എനിക്ക് തോന്നിയവ, സത്യമാകണമെന്നില്ലാ):
* >>> മുരുകന്‍ കാട്ടക്കടയെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കും <<< ശ്രമിക്കും!, അദ്ദേഹത്തോട് മീറ്റിനെ പറ്റി സംസാരിച്ച ശേഷം, ‘അദ്ദേഹം വരാമെന്നേറ്റിട്ടുണ്ട്’ എന്നായിരുന്നു നല്ലത്. ഇതിപ്പോ ആരോ നിര്‍ബന്ധിച്ച് ചെയ്യിക്കുന്ന ഒരു ഫീലിംഗ്
* >>> അദ്ദേഹവും ഒരു ബ്ലോഗ്ഗറാണ് <<< എന്നാല്‍ കവിക്ക് ബ്ലോഗ് മീറ്റിന് വരാന്‍ പ്രത്യേക ക്ഷണം എന്തിന്??
* >>> എന്‍റെ സുഹൃത്തുകൂടിയായ മുരുകന്‍ കാട്ടക്കടയെ <<< ആദ്യ വരിയില്‍ തന്നെ അദ്ദേഹം തന്റെ സുഹ്രുത്താണെന്ന് തെളിയിക്കാനുള്ള വെമ്പല്‍.
ഇതെല്ലാം കണ്ടപ്പോ സുഹൃത്തായ(വണ്‍വെ സുഹൃത്ത്) മമ്മുട്ടിയെ എനിക്കും എന്തു കൊണ്ട് ശ്രമിച്ചുകൂടാ എന്ന് തോന്നി. അദ്ദേഹവും ബ്ലോഗര്‍ ആണല്ലോ..!
ഇതിനോട് ചുവട് പിടിച്ച് റ്റോംസും, അലിയും എഴുതിയ നര്‍മ പോസ്റ്റുകളെ പോലെ അല്ല ഞാന്‍ ഉദ്ദേശിച്ചത്, പാവപെട്ടവന്റെ അവതരണ രീതി എനിക്കിഷ്ട്ടപെട്ടില്ലാ. അതിനോട് ഒന്ന് പ്രതികരിക്കുക എന്നുമാത്രമെ ഞാന്‍ കരുതിയുള്ളൂ. പാവപെട്ടവന്റെ പോസ്റ്റിലെ ചില പേരുകളും പ്രയോഗങ്ങളും മാറ്റുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ (ഒരു പാരഡി പോലെ).
പാവപെട്ടവാ ബ്ലോഗ് മീറ്റിന് ഞാനും ഉണ്ടാവും, നമുക്കവിടെ അര്‍മാദിക്കാം.. :) തൊടുപുഴ മീറ്റ് കീജെയ്
ഇതൊരു കളിയാക്കല്‍ പോസ്റ്റ് അല്ലാ. ഒരു ചെറിയ പ്രതികരണം മാത്രം
---------------------------------------------------------------------------------------------------------
കൂട്ടിച്ചേര്‍ത്തത് (May/20/2010 | 10:37 PM):
പ്രിയ ബ്ലോഗ് സുഹൃത്തുക്കളേ,
തൊടുപുഴ മീറ്റുമായി ബന്ധപെട്ട് പാവപെട്ടവന്‍ എഴിതിയ ഒരു പോസ്റ്റ് വായിച്ചപ്പോ എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ ആണ് മുകളില്‍ ഞാന്‍ എഴിതിയ ‘സിനിമാ നടന്‍ മമ്മുട്ടി പങ്കെടുക്കും’ എന്ന പോസ്റ്റ്
ഈ പോസ്റ്റ് എഴുതാനുള്ള കാരണങ്ങള്‍ (എനിക്ക് തോന്നിയവ, സത്യമാകണമെന്നില്ലാ):
* >>> മുരുകന്‍ കാട്ടക്കടയെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കും <<< ശ്രമിക്കും!, അദ്ദേഹത്തോട് മീറ്റിനെ പറ്റി സംസാരിച്ച ശേഷം, ‘അദ്ദേഹം വരാമെന്നേറ്റിട്ടുണ്ട്’ എന്നായിരുന്നു നല്ലത്. ഇതിപ്പോ ആരോ നിര്‍ബന്ധിച്ച് ചെയ്യിക്കുന്ന ഒരു ഫീലിംഗ്
* >>> അദ്ദേഹവും ഒരു ബ്ലോഗ്ഗറാണ് <<< എന്നാല്‍ കവിക്ക് ബ്ലോഗ് മീറ്റിന് വരാന്‍ പ്രത്യേക ക്ഷണം എന്തിന്??
* >>> എന്‍റെ സുഹൃത്തുകൂടിയായ മുരുകന്‍ കാട്ടക്കടയെ <<< ആദ്യ വരിയില്‍ തന്നെ അദ്ദേഹം തന്റെ സുഹ്രുത്താണെന്ന് തെളിയിക്കാനുള്ള വെമ്പല്‍.
ഇതെല്ലാം കണ്ടപ്പോ സുഹൃത്തായ(വണ്‍വെ സുഹൃത്ത്) മമ്മുട്ടിയെ എനിക്കും എന്തു കൊണ്ട് ശ്രമിച്ചുകൂടാ എന്ന് തോന്നി. അദ്ദേഹവും ബ്ലോഗര്‍ ആണല്ലോ..!
ഇതിനോട് ചുവട് പിടിച്ച് റ്റോംസും, അലിയും എഴുതിയ നര്‍മ പോസ്റ്റുകളെ പോലെ അല്ല ഞാന്‍ ഉദ്ദേശിച്ചത്, പാവപെട്ടവന്റെ അവതരണ രീതി എനിക്കിഷ്ട്ടപെട്ടില്ലാ. അതിനോട് ഒന്ന് പ്രതികരിക്കുക എന്നുമാത്രമെ ഞാന്‍ കരുതിയുള്ളൂ. പാവപെട്ടവന്റെ പോസ്റ്റിലെ ചില പേരുകളും പ്രയോഗങ്ങളും മാറ്റുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ (ഒരു പാരഡി പോലെ).
പാവപെട്ടവാ ബ്ലോഗ് മീറ്റിന് ഞാനും ഉണ്ടാവും, നമുക്കവിടെ അര്‍മാദിക്കാം.. :) തൊടുപുഴ മീറ്റ് കീജെയ്
ഇതൊരു കളിയാക്കല്‍ പോസ്റ്റ് അല്ലാ. ഒരു ചെറിയ പ്രതികരണം മാത്രം
ദുരിതക്കിടക്കയില്‍ പ്രാര്‍ഥനയോടെ..
'പതിമൂന്ന് രൂപക്ക് അണ്‍ ലിമിറ്റഡ് മൊബൈല്‍ നെറ്റ്, മൂന്ന് ദിവസത്തേക്ക്' ഈ ഓഫര്‍ ആക്റ്റീവ് ചെയ്ത് മൊബൈലില്‍ ചാറ്റികൊണ്ടിരിക്കുമ്പോഴാണ് സ്ട്രക്ച്ചറുമായി രണ്ട് നേഴ്‍സുമാര്‍ എന്റെ റൂമിലേക്ക് വന്നത്. “ടോയ്‌ലറ്റില്‍ പോകാനുണ്ടെങ്കില്‍ വേഗം പോയിട്ട് വാ” വന്നയുടനെ അവര്‍ പറഞ്ഞു . 12 മണിക്കൂര്‍ മുമ്പ് ഭക്ഷണം ഒന്നും കഴിക്കാന്‍ പാടില്ലെന്ന് പറഞ്ഞതിനാല്‍ ടോയ്‌ലറ്റില്‍ പോയിട്ടും കാര്യമുണ്ടായില്ലാ. എന്നാലും കഷ്ട്ടപെട്ട് ഇത്തിരി മുള്ളി. ഇനി അവിടെ പോയി ഇഞ്ചക്ഷന്‍ എടുക്കുമ്പോഴങ്ങാനും അറിയാതെ മുള്ളിപോയാലോ എന്ന പേടിയും ഉണ്ടായിരുന്നു. മുള്ളലും കഴിഞ്ഞ് മുഖം കഴുകി മുടി ചുള്ളനായി ഒതുക്കിവെച്ച് സ്ട്രക്ച്ചറില്‍ കയറി കിടന്നു. താഴത്തെ നിലയില്‍ ഓപ്പറേഷന്‍ തിയേറ്ററിനു അരികിലെ റൂമില്‍ വെച്ച് ഉടുത്തിരിക്കുന്ന മുണ്ടും ടീഷര്‍ട്ടും അഴിപ്പിച്ച് പച്ച കളറിലുള്ള ഒരു കോട്ട് ഇടാന്‍ തന്നു. ബി പി നോക്കി അത് കുറിച്ച് വെച്ച് കയ്യിലും ചന്തിയിലും ചെറിയ രണ്ട് ഇഞ്ചക്ഷന്‍ തന്ന് എന്നെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് മാറ്റി.
അഞ്ച് മിനുട്ട് കൂടുമ്പോ ഒരു നേഴ്സ് എന്റെ ബി പി നോക്കുന്നുണ്ടായിരുന്നു. പേടിക്കാന്‍ ഒന്നുമില്ലെന്ന് പറഞ്ഞപ്പോ തുടങ്ങിയതാ ചെറിയ ഒരു പേടി. കയ്യിലെ തള്ളവിരലില്‍ ഇട്ടിരിക്കുന്ന പള്‍സ് സെന്‍സെര്‍ ക്ലിപ്പ് വഴി മോണിറ്ററില്‍ എന്റെ പേടി പയ്യെ പയ്യെ ഉയരുന്നതായി എനിക്ക് തന്നെ കാണാമായിരുന്നു. “ഛെ ഇത്രയും വലുതായിട്ടും പേടിയോ” എനിക്ക് തന്നെ എന്റെ പേടിയോട് വെറുപ്പ് തോന്നി. എനിക്കിഷ്ട്ടപെട്ട ഒരു നാടന്‍ പാട്ട് മനസ്സില്‍ പാടാന്‍ ശ്രമിച്ചു . പയ്യെ പയ്യെ പള്‍സ് നോര്‍മല്‍ ആയപ്പോ പേടി പോയെന്നും ഞാന്‍ ഭയങ്കര സംഭവം ആണെന്നും എനിക്കു തോന്നി. എന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞ എന്നോട് എനിക്ക് ബഹുമാനവും ആദരവും തോന്നി തുടങ്ങി. സന്തോഷം കൂടിയപ്പോ ദേ പള്‍സ് വീണ്ടും കൂടുന്നു, പുറമേ കാണിച്ച ജാഡയൊന്നും സെന്‍സെറിനെ പറ്റിക്കാന്‍ ഒക്കില്ലെന്ന് കണ്ട ഞാന്‍ കണ്ണുകളടച്ച് കിടന്നു. അതിനിടക്ക് നാല് കുപ്പി ഗ്ലൂക്കോസ് കയറിയിരുന്നു വലത് കയ്യിലൂടെ.
പയ്യെ എഴുനേറ്റ് ഇരിക്കാന്‍ പറഞ്ഞ് എന്നെ രണ്ട് നേഴ്സുമാര്‍ പരമാവധി കുനിച്ച് പിടിച്ചു. അനങ്ങാന്‍ പറ്റാത്ത വിധം രണ്ടു പേര്‍ പിറകില്‍ നിന്നും അവരെ സപ്പോട്ട് ചെയ്തു. മുമ്പ് കഴിഞ്ഞ സര്‍ജറിക്ക് കുത്തിയ നട്ടെല്ലിനുള്ള അനസ്ത്യേഷ്യ ഇപ്പം കുത്തും എന്ന പ്രതീക്ഷയില്‍ തന്നെ ആയിരുന്നു ഞാനും. നട്ടെല്ലിന്റെ കശേരുക്കള്‍ തപ്പിനോക്കി ഡോക്റ്റര്‍ പറഞ്ഞു ചെറിയ ഒരു ഇഞ്ചക്ഷന്‍ വെക്കുന്നുണ്ടെന്ന്. “നുണ” എനിക്കറിയാം, കാണാന്‍ പേടിതോനുന്ന ഒരു വലിയ സൂചിയാണ് ഇഞ്ചക്ഷന് ഉപയോഗിക്കുന്നതെന്ന്. വേദന സഹിക്കാന്‍ തയ്യാറായി ജാഡയോടെ ഞാന്‍ “ഓക്കെ” പറഞ്ഞു. നട്ടെല്ലില്‍ ഒരു കിടിലം വേദന....... കുത്തി നിര്‍ത്തിയ സൂചി തിരിച്ചെടുക്കും വരെ ഞാന്‍ ചോദിചോണ്ടിരുന്നു “തീര്‍ന്നോ”. ഞാന്‍ ചോദിച്ചത് എനിക്ക് മത്രേ മനസ്സിലായുള്ളൂ. വേദന കാരണം ശബ്ദം പുറത്തു വന്നിരുന്നില്ലെന്ന് പിന്നീടാ മനസ്സിലായെ.
അല്‍പ്പസമയം കഴിഞ്ഞപ്പോ പയ്യെ പയ്യെ അരക്ക് താഴെ തരിപ്പ് വരാന്‍ തുടങ്ങി. കാല്‍മുട്ട് വരെ മാത്രേ എത്തിയുള്ളൂ ആ തരിപ്പ്. അത് മനസ്സിലാക്കിയ ഡോക്റ്റര്‍ വീണ്ടും എന്നെ കുനിച്ച് ഇരുത്തി. എന്നിട്ട് പറയാ ഒരു ചെറിയ ഡോസ് കൂടി വേണമെന്ന്. എനിക്ക് ശരിക്കും സങ്കടായി. ഇനിയും നട്ടല്ലിനുള്ള കുത്ത് സഹിച്ചേ തീരൂ. വീണ്ടും കുത്തി, ആദ്യ ഡോസിന്റെ എഫക്റ്റ് കാരണം ഒത്തിരി വേദനിച്ചില്ലാ. എന്നാലും ഉണ്ടാര്‍ന്നു കുറേ വേദന. ഇപ്പൊ ചെയ്ത അനസ്തേഷ്യ ശരിക്കും എഫക്റ്റ് ചെയ്തു. ഇപ്പൊ അരക്ക് താഴെ ഒന്നുമില്ലാ. തൊട്ടുനോക്കിയപ്പോ മരത്തിലോ മറ്റോ തൊട്ടത് പോലെ. കണ്ണ് മൂടികെട്ടുന്നതിനു മുമ്പേ ഞാന്‍ ചുറ്റും നോക്കി. മൂന്ന് പാത്രം നിറയെ കത്രികകള്‍, പിന്നെ ഒരു ചുറ്റിക, അപ്പുറത്ത് ഒരു ചെറിയ ഡ്രില്ലിങ് മെഷീന്‍ പിന്നെ കണ്ടാല്‍ അറിയാത്ത കുറേ എന്തൊക്കയോ സാധനങ്ങള്‍. ഇനി പേടിക്കാനൊന്നുമില്ലാ, വേദനിക്കിലാ. കാലില്‍ എന്ത് ചെയ്താലും ഇനി ഒന്നും അറിയിലാ.
എന്തൊക്കയോ തട്ടുകയും മുട്ടുകയും ചെയ്യുന്ന ശബ്ദം മാത്രം കേള്‍ക്കാം. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കണ്ണിലെ കെട്ടഴിച്ച് കാലിലേക്ക് നോക്കികൊള്ളാന്‍ പറഞ്ഞു. ആഹാ.... എന്റെ കാല്‍ ഇപ്പൊ ഫ്രീ ആയിരിക്കുന്നു. നാല് മാസം മുമ്പ് കാലില്‍ ഇട്ടിരുന്ന illizrove steel എല്ലാം കാലിലില്‍ നിന്നും എടുത്തു മാറ്റിയിരിക്കുന്നു. (♪♫ സന്തോഷം കൊണ്ടെനിക്ക് കിടക്കാന്‍ വയ്യേ ഞാനിപ്പം....♪♫)
റിക്കവറി റൂമിലേക്ക് മാറ്റിയ എന്നെ ഒരു നേഴ്സ് വന്ന് ഇടക്കിടക്ക് പള്‍സും ബി പി യും കുറിച്ചെടുക്കുന്നുണ്ടായിരുന്നു. ഞാന്‍ കൈകൊണ്ട് അരക്ക് താഴെ തൊട്ടു നോക്കി. ഒന്നും അറിയുന്നില്ലാ. അരക്ക് താഴെ ഒന്നും ഇല്ലാത്ത പോലെ. എനിക്ക് ഒത്തിരി സങ്കടം വന്നു. കഴുത്തിന് തഴേക്കും അരക്ക് താഴേക്കും ചലന ശേഷിയും സ്പര്‍ശന ശേഷിയും നഷ്ട്ടപെട്ട എന്റെ കൂട്ടുകാരെ ഞാന്‍ ഓര്‍ത്തു. അവരുടെ അവസ്ഥയും ഇപ്പോഴത്തെ എന്റെ അവസ്ഥയും ഒന്നാണെന്ന് മനസ്സിലായപ്പോഴാണ് സ്പൈനല്‍ കോഡിന് ക്ഷതം പറ്റിയാലുള്ള പ്രശ്നം എനിക്ക് ശരിക്കും മനസ്സിലായത്. ആലോചിക്കും തോറും എന്റെ ഹൃദയം കൂടുതല്‍ മിടിക്കാന്‍ തുടങ്ങി. വീട്ടുകാരുടേയും, കോമയില്‍ കിടക്കുന്ന പ്രിയ സുഹൃത്ത് ഷാനിയുടേയും മുഖം മനസ്സില്‍ തെളിഞ്ഞപ്പോ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ലാ.
കടിച്ചമര്‍ത്താന്‍ ശ്രമിച്ച തേങ്ങലുകള്‍ പൊടുന്നനെ പുറത്തു വന്നു തുടങ്ങി. അതോടെ ബി പി ഒത്തിരി കുറയാന്‍ തുടങ്ങി. ബി പി കുറവാണെന്ന് കണ്ട നേഴ്സ് ഉടനെ ഡോക്റ്ററെ വിളിക്കുകയും ഒരു ഇഞ്ചക്ഷന്‍ തരുകയും ചെയ്തു. എന്നോട് ഒന്നും പേടിക്കാനില്ലെന്നും സങ്കടപ്പെടരുതെന്നും ഡോക്റ്റര്‍ പറഞ്ഞു. പക്ഷെ ആരുടെ മുഖം കണ്ടാലും എനിക്ക് സങ്കടം കൂടികൂടി വന്നു. ഇഞ്ചക്ഷന്‍ ചെയ്തു പോവാന്‍ ഒരുങ്ങിയ ഡോക്റ്ററുടെ കൈകള്‍ മുറുകെ പിടിച്ച് കിടന്നപ്പോ കുറച്ച് ആശ്വാസം തോന്നി.
ഉപ്പയെ കാണണമെന്ന് പറഞ്ഞ എന്റെ അടുക്കലേക്ക് ഉപ്പയെ കൊണ്ടുവന്ന് കരയുരുതെന്ന് സിസ്റ്റെര്‍ പ്രത്യേകം പറഞ്ഞെങ്കിലും എനിക്കതിന് കഴിഞ്ഞില്ലാ. ഉപ്പയുടെ കൈകള്‍ കൂട്ടിപ്പിടിച്ച് നെഞ്ചോട് ചേര്‍ത്ത് വെച്ച് ഞാന്‍ കുറേ കരഞ്ഞു. പയ്യെ പയ്യെ നോര്‍മല്‍ ആയ എന്നെ ഇനി നീ ആരേയും കാണേണ്ടെന്നും കണ്ടാ നീ കരയുമെന്നും പറഞ്ഞ് ഒറ്റക്ക് കിടത്തി. പയ്യെ പയ്യെ ഞാന്‍ ഉറങ്ങി തുടങ്ങി.
പിറ്റേ ദിവസം ഡോക്റ്റര്‍ വന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ തലേ ദിവസം കാണിച്ച് കൂട്ടിയ വെപ്രാളങ്ങള്‍ അവരെ എത്രത്തോളം വിഷമിപ്പിച്ചെന്ന് മനസ്സിലായത്. ബിപി ഒരുപാട് കുറഞ്ഞെന്നും അത് ജീവന് തന്നെ ഭീഷണി ആവുന്ന രീതിയില്‍ എത്തിയെന്നും അവരെ അത് ഒരുപാട് ഭയപെടുത്തിയെന്നും പറഞ്ഞ് ഡോക്റ്റര്‍ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. വേണ്ടാത്ത ഓരോന്ന് ആലോചിച്ച് വീട്ടുകരേയും ഞങ്ങളേയും വിഷമിപ്പിച്ച് നീ എന്ത് നേടി എന്ന് ഡോക്ട്ടര്‍ ചോദിച്ചപ്പോഴും ഷാനിയുടെ മുഖം മാത്രമായിരുന്നു എന്റെ മനസ്സ് നിറയെ..!
അഞ്ച് മിനുട്ട് കൂടുമ്പോ ഒരു നേഴ്സ് എന്റെ ബി പി നോക്കുന്നുണ്ടായിരുന്നു. പേടിക്കാന്‍ ഒന്നുമില്ലെന്ന് പറഞ്ഞപ്പോ തുടങ്ങിയതാ ചെറിയ ഒരു പേടി. കയ്യിലെ തള്ളവിരലില്‍ ഇട്ടിരിക്കുന്ന പള്‍സ് സെന്‍സെര്‍ ക്ലിപ്പ് വഴി മോണിറ്ററില്‍ എന്റെ പേടി പയ്യെ പയ്യെ ഉയരുന്നതായി എനിക്ക് തന്നെ കാണാമായിരുന്നു. “ഛെ ഇത്രയും വലുതായിട്ടും പേടിയോ” എനിക്ക് തന്നെ എന്റെ പേടിയോട് വെറുപ്പ് തോന്നി. എനിക്കിഷ്ട്ടപെട്ട ഒരു നാടന്‍ പാട്ട് മനസ്സില്‍ പാടാന്‍ ശ്രമിച്ചു . പയ്യെ പയ്യെ പള്‍സ് നോര്‍മല്‍ ആയപ്പോ പേടി പോയെന്നും ഞാന്‍ ഭയങ്കര സംഭവം ആണെന്നും എനിക്കു തോന്നി. എന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞ എന്നോട് എനിക്ക് ബഹുമാനവും ആദരവും തോന്നി തുടങ്ങി. സന്തോഷം കൂടിയപ്പോ ദേ പള്‍സ് വീണ്ടും കൂടുന്നു, പുറമേ കാണിച്ച ജാഡയൊന്നും സെന്‍സെറിനെ പറ്റിക്കാന്‍ ഒക്കില്ലെന്ന് കണ്ട ഞാന്‍ കണ്ണുകളടച്ച് കിടന്നു. അതിനിടക്ക് നാല് കുപ്പി ഗ്ലൂക്കോസ് കയറിയിരുന്നു വലത് കയ്യിലൂടെ.
പയ്യെ എഴുനേറ്റ് ഇരിക്കാന്‍ പറഞ്ഞ് എന്നെ രണ്ട് നേഴ്സുമാര്‍ പരമാവധി കുനിച്ച് പിടിച്ചു. അനങ്ങാന്‍ പറ്റാത്ത വിധം രണ്ടു പേര്‍ പിറകില്‍ നിന്നും അവരെ സപ്പോട്ട് ചെയ്തു. മുമ്പ് കഴിഞ്ഞ സര്‍ജറിക്ക് കുത്തിയ നട്ടെല്ലിനുള്ള അനസ്ത്യേഷ്യ ഇപ്പം കുത്തും എന്ന പ്രതീക്ഷയില്‍ തന്നെ ആയിരുന്നു ഞാനും. നട്ടെല്ലിന്റെ കശേരുക്കള്‍ തപ്പിനോക്കി ഡോക്റ്റര്‍ പറഞ്ഞു ചെറിയ ഒരു ഇഞ്ചക്ഷന്‍ വെക്കുന്നുണ്ടെന്ന്. “നുണ” എനിക്കറിയാം, കാണാന്‍ പേടിതോനുന്ന ഒരു വലിയ സൂചിയാണ് ഇഞ്ചക്ഷന് ഉപയോഗിക്കുന്നതെന്ന്. വേദന സഹിക്കാന്‍ തയ്യാറായി ജാഡയോടെ ഞാന്‍ “ഓക്കെ” പറഞ്ഞു. നട്ടെല്ലില്‍ ഒരു കിടിലം വേദന....... കുത്തി നിര്‍ത്തിയ സൂചി തിരിച്ചെടുക്കും വരെ ഞാന്‍ ചോദിചോണ്ടിരുന്നു “തീര്‍ന്നോ”. ഞാന്‍ ചോദിച്ചത് എനിക്ക് മത്രേ മനസ്സിലായുള്ളൂ. വേദന കാരണം ശബ്ദം പുറത്തു വന്നിരുന്നില്ലെന്ന് പിന്നീടാ മനസ്സിലായെ.
അല്‍പ്പസമയം കഴിഞ്ഞപ്പോ പയ്യെ പയ്യെ അരക്ക് താഴെ തരിപ്പ് വരാന്‍ തുടങ്ങി. കാല്‍മുട്ട് വരെ മാത്രേ എത്തിയുള്ളൂ ആ തരിപ്പ്. അത് മനസ്സിലാക്കിയ ഡോക്റ്റര്‍ വീണ്ടും എന്നെ കുനിച്ച് ഇരുത്തി. എന്നിട്ട് പറയാ ഒരു ചെറിയ ഡോസ് കൂടി വേണമെന്ന്. എനിക്ക് ശരിക്കും സങ്കടായി. ഇനിയും നട്ടല്ലിനുള്ള കുത്ത് സഹിച്ചേ തീരൂ. വീണ്ടും കുത്തി, ആദ്യ ഡോസിന്റെ എഫക്റ്റ് കാരണം ഒത്തിരി വേദനിച്ചില്ലാ. എന്നാലും ഉണ്ടാര്‍ന്നു കുറേ വേദന. ഇപ്പൊ ചെയ്ത അനസ്തേഷ്യ ശരിക്കും എഫക്റ്റ് ചെയ്തു. ഇപ്പൊ അരക്ക് താഴെ ഒന്നുമില്ലാ. തൊട്ടുനോക്കിയപ്പോ മരത്തിലോ മറ്റോ തൊട്ടത് പോലെ. കണ്ണ് മൂടികെട്ടുന്നതിനു മുമ്പേ ഞാന്‍ ചുറ്റും നോക്കി. മൂന്ന് പാത്രം നിറയെ കത്രികകള്‍, പിന്നെ ഒരു ചുറ്റിക, അപ്പുറത്ത് ഒരു ചെറിയ ഡ്രില്ലിങ് മെഷീന്‍ പിന്നെ കണ്ടാല്‍ അറിയാത്ത കുറേ എന്തൊക്കയോ സാധനങ്ങള്‍. ഇനി പേടിക്കാനൊന്നുമില്ലാ, വേദനിക്കിലാ. കാലില്‍ എന്ത് ചെയ്താലും ഇനി ഒന്നും അറിയിലാ.
എന്തൊക്കയോ തട്ടുകയും മുട്ടുകയും ചെയ്യുന്ന ശബ്ദം മാത്രം കേള്‍ക്കാം. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കണ്ണിലെ കെട്ടഴിച്ച് കാലിലേക്ക് നോക്കികൊള്ളാന്‍ പറഞ്ഞു. ആഹാ.... എന്റെ കാല്‍ ഇപ്പൊ ഫ്രീ ആയിരിക്കുന്നു. നാല് മാസം മുമ്പ് കാലില്‍ ഇട്ടിരുന്ന illizrove steel എല്ലാം കാലിലില്‍ നിന്നും എടുത്തു മാറ്റിയിരിക്കുന്നു. (♪♫ സന്തോഷം കൊണ്ടെനിക്ക് കിടക്കാന്‍ വയ്യേ ഞാനിപ്പം....♪♫)
റിക്കവറി റൂമിലേക്ക് മാറ്റിയ എന്നെ ഒരു നേഴ്സ് വന്ന് ഇടക്കിടക്ക് പള്‍സും ബി പി യും കുറിച്ചെടുക്കുന്നുണ്ടായിരുന്നു. ഞാന്‍ കൈകൊണ്ട് അരക്ക് താഴെ തൊട്ടു നോക്കി. ഒന്നും അറിയുന്നില്ലാ. അരക്ക് താഴെ ഒന്നും ഇല്ലാത്ത പോലെ. എനിക്ക് ഒത്തിരി സങ്കടം വന്നു. കഴുത്തിന് തഴേക്കും അരക്ക് താഴേക്കും ചലന ശേഷിയും സ്പര്‍ശന ശേഷിയും നഷ്ട്ടപെട്ട എന്റെ കൂട്ടുകാരെ ഞാന്‍ ഓര്‍ത്തു. അവരുടെ അവസ്ഥയും ഇപ്പോഴത്തെ എന്റെ അവസ്ഥയും ഒന്നാണെന്ന് മനസ്സിലായപ്പോഴാണ് സ്പൈനല്‍ കോഡിന് ക്ഷതം പറ്റിയാലുള്ള പ്രശ്നം എനിക്ക് ശരിക്കും മനസ്സിലായത്. ആലോചിക്കും തോറും എന്റെ ഹൃദയം കൂടുതല്‍ മിടിക്കാന്‍ തുടങ്ങി. വീട്ടുകാരുടേയും, കോമയില്‍ കിടക്കുന്ന പ്രിയ സുഹൃത്ത് ഷാനിയുടേയും മുഖം മനസ്സില്‍ തെളിഞ്ഞപ്പോ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ലാ.
കടിച്ചമര്‍ത്താന്‍ ശ്രമിച്ച തേങ്ങലുകള്‍ പൊടുന്നനെ പുറത്തു വന്നു തുടങ്ങി. അതോടെ ബി പി ഒത്തിരി കുറയാന്‍ തുടങ്ങി. ബി പി കുറവാണെന്ന് കണ്ട നേഴ്സ് ഉടനെ ഡോക്റ്ററെ വിളിക്കുകയും ഒരു ഇഞ്ചക്ഷന്‍ തരുകയും ചെയ്തു. എന്നോട് ഒന്നും പേടിക്കാനില്ലെന്നും സങ്കടപ്പെടരുതെന്നും ഡോക്റ്റര്‍ പറഞ്ഞു. പക്ഷെ ആരുടെ മുഖം കണ്ടാലും എനിക്ക് സങ്കടം കൂടികൂടി വന്നു. ഇഞ്ചക്ഷന്‍ ചെയ്തു പോവാന്‍ ഒരുങ്ങിയ ഡോക്റ്ററുടെ കൈകള്‍ മുറുകെ പിടിച്ച് കിടന്നപ്പോ കുറച്ച് ആശ്വാസം തോന്നി.
ഉപ്പയെ കാണണമെന്ന് പറഞ്ഞ എന്റെ അടുക്കലേക്ക് ഉപ്പയെ കൊണ്ടുവന്ന് കരയുരുതെന്ന് സിസ്റ്റെര്‍ പ്രത്യേകം പറഞ്ഞെങ്കിലും എനിക്കതിന് കഴിഞ്ഞില്ലാ. ഉപ്പയുടെ കൈകള്‍ കൂട്ടിപ്പിടിച്ച് നെഞ്ചോട് ചേര്‍ത്ത് വെച്ച് ഞാന്‍ കുറേ കരഞ്ഞു. പയ്യെ പയ്യെ നോര്‍മല്‍ ആയ എന്നെ ഇനി നീ ആരേയും കാണേണ്ടെന്നും കണ്ടാ നീ കരയുമെന്നും പറഞ്ഞ് ഒറ്റക്ക് കിടത്തി. പയ്യെ പയ്യെ ഞാന്‍ ഉറങ്ങി തുടങ്ങി.
പിറ്റേ ദിവസം ഡോക്റ്റര്‍ വന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ തലേ ദിവസം കാണിച്ച് കൂട്ടിയ വെപ്രാളങ്ങള്‍ അവരെ എത്രത്തോളം വിഷമിപ്പിച്ചെന്ന് മനസ്സിലായത്. ബിപി ഒരുപാട് കുറഞ്ഞെന്നും അത് ജീവന് തന്നെ ഭീഷണി ആവുന്ന രീതിയില്‍ എത്തിയെന്നും അവരെ അത് ഒരുപാട് ഭയപെടുത്തിയെന്നും പറഞ്ഞ് ഡോക്റ്റര്‍ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. വേണ്ടാത്ത ഓരോന്ന് ആലോചിച്ച് വീട്ടുകരേയും ഞങ്ങളേയും വിഷമിപ്പിച്ച് നീ എന്ത് നേടി എന്ന് ഡോക്ട്ടര്‍ ചോദിച്ചപ്പോഴും ഷാനിയുടെ മുഖം മാത്രമായിരുന്നു എന്റെ മനസ്സ് നിറയെ..!
അപരന്മാര്‍ | പഹയന്മാര്‍
സ്വന്തം വ്യക്തിത്വം മറച്ചു വെച്ചു കൊണ്ട് മറ്റു പല പേരുകളിലും എന്റെ രണ്ട് മൂന് പോസ്റ്റുകളില്‍ കമന്റുകള്‍ മുമ്പും വന്നിട്ടുണ്ടായിരുന്നു, തെറി കമന്റുകള്‍ മായ്ച്ചുകളയുകയും തെറി അല്ലാത്തവ നിലനിര്‍ത്തുകയും ചെയ്തിട്ടുമുണ്ട്. എനിക്കും അതുപോലെ വായനക്കാര്‍ക്കും ഉപദ്രവം ഇല്ലാത്തതിനാല്‍ അനോണിമാരെ ഞാനത്ര കാര്യമാക്കിയിരുന്നില്ലാ. എനിക്കു വരുന്ന അനോണി കമന്റുകളെല്ലാം Anonymous said എന്ന പേരില്‍ വരുന്നതിനാല്‍ ഞാന്‍ അതിനു വലിയ കുഴപ്പവും കണ്ടിരുന്നില്ലാ.
കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ എന്റെ രണ്ട് പോസ്റ്റുകളില്‍ ‘മയ്മാക്ക’, ‘പോക്കരാക്ക’ എന്ന പേരിലും എന്റെ ബ്ലോഗര്‍ നാമമായ കൂതറHashimܓ എന്ന പേരിലും ഏതോ ഒരു പഹയന്‍ തെറികള്‍ പറഞ്ഞു കോണ്ട് കമന്റുകള്‍ ഇട്ടിരിക്കുന്നു. ഈ കമന്റുകല്‍ ഇട്ട ‘മയ്മാക്ക’, ‘പോക്കരാക്ക’, കൂതറHashimܓ (അപരന്‍) എന്നിവര്‍ ആരാണെന്നറിയാന്‍ അവരുടെ പേരുകളില്‍ ക്ലിക്കിയപ്പോ ബെര്‍ളിത്തരങ്ങള്‍ എന്ന ബ്ലോഗിലേക്കാണ് ലിങ്കുകള്‍ പോയത്. തട്ടുകട എന്ന ബ്ലോഗില്‍ ഞാന്‍ ഇട്ട കമന്റ് കട്ട് പേസ്റ്റ് ചെയ്ത് കൂതറHashimܓ എന്ന എന്റെ പ്രൊഫൈല്‍ നെയിം ഉപയോഗിച്ച് എന്റെ പോസ്റ്റില്‍ കമന്റായി ഇട്ടിരിക്കുന്നു.
ജാലകത്തില്‍ വരുന്ന ഒട്ടു മിക്ക പോസ്റ്റുകളും ഞാന്‍ വായിക്കാറുണ്ട്, കവിത ഒഴിച്ച് (എനിക്ക് കവിത വായിക്കാന്‍ എനിക്കറിഞ്ഞൂടാ, എഴുതാനും). നല്ലതെന്ന് തോനുന്ന പോസ്റ്റുകളില്‍ നല്ല രീതിയിലുള്ള കമന്റുകളും എനിക്ക് ഇഷ്ട്ടപെടാത്ത പോസ്റ്റുകളില്‍ ഇഷ്ട്ടപെട്ടില്ലാ എന്നും തുറന്ന് പറയാറുണ്ട്. ഇന്നേവരെ ആരുടെ പോസ്റ്റിലും ഞാന്‍ തെറി കമന്റുകള്‍ ഒന്നും തന്നെ ഇട്ടിട്ടില്ലാ.
പ്രിയ ബ്ലോഗര്‍മാരെ, നിങ്ങളുടെ ആരുടെ എങ്കിലും പോസ്റ്റുകളില്‍ തെറികമന്റുകളായോ അധിക്ഷേപിക്കുന്ന രീതിയിലുള്ള കമന്റുകളോ എന്റെ പ്രൊഫൈല്‍ നാമത്തില്‍ (കൂതറHashimܓ) വന്നിട്ടുണ്ടെങ്കില്‍ അത് ഞാന്‍ അല്ലാ, അതു മറ്റേ പഹയന്റെ പണി ആയിരിക്കും. പേരും ഇമെയില്‍ ഐഡിയും വെബ്സൈറ്റ് അഡ്രെസ്സും കൊടുത്തു കൊണ്ട് കമന്റ് ഇടാനുള്ള ഓപ്ഷനില്‍ കയറി എന്റെ പ്രൊഫൈല്‍ നയിമും (കൂതറHashimܓ) ഇമെയില്‍ ഐഡിയും വെബ്സൈറ്റ് അഡ്രെസിന്റെ ഭാഗത്ത് എന്റെ പ്രൊഫൈല്‍ പേജിന്റെ അഡ്രെസ്സും കൊടുത്താല്‍ തീര്‍ച്ചയായും എല്ലാവരും കരുതുക അതു ഞാന്‍ എന്നത് തീര്‍ച്ച!
പ്രിയ സുഹൃത്തുക്കളെ, എന്റെ പേരില്‍ (കൂതറHashimܓ) നിങ്ങളുടെ ബ്ലോഗില്‍ വരുന്ന തെറി കമന്റുകള്‍ കാണുമ്പോള്‍ അതിന്റെ കൂടെ ഒന്നുങ്കില്‍ എന്റെ പ്രൊഫൈല്‍ ഫോട്ടൊ (ബ്ലാക്ക് ഫോട്ടൊ) അല്ലെങ്കില്‍ ബ്ലോഗ് എംബ്ലമായ B ഇവ ഉണ്ടോ എന്നു ഉറപ്പു വരുത്തുക, ഇവ ഇല്ലാതെ കണുന്ന കമന്റുകള്‍ മറ്റേ പഹയന്റെ പണി ആയിരിക്കും.
(ഇനി ഇവ ഉള്‍പെടുത്തിയും അനോണികള്‍ക്ക് വരാന്‍ പറ്റുമോ എന്നറിഞ്ഞൂടാ.. ബ്ലോഗ് വിദക്തര്‍ പറയട്ടെ.... )
എനിക്ക് വന്ന അപരന്‍ കമന്റുകളും അനോണി കമന്റുകളും കട്ട് പേസ്റ്റ് ചെയ്ത് ഒരു പേജ് ആയി സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്, ആ കമന്റുകള്‍ കണ്ടേ തീരൂ എന്നുള്ളവര്‍ക്ക് ഇവിടെ നിന്നും വായിക്കാം.
എന്റെ ബ്ലോഗ് പോസ്റ്റില്‍ നിന്നും ആ കമന്റുകള്‍ കളഞ്ഞെങ്കിലും അതു അയച്ച വ്യക്തിയുടെ പേര് (അനോണീ നെയിം) അവിടെ തന്നെ ഉണ്ട്, ഇവിടേയും (പോക്കരാക്ക said... , കൂതറHashimܓ said... , കൂതറHashimܓ said... said... ഇവ മൂന്നും ശ്രദ്ധിക്കുക) ഇവിടേയും (പോക്കരാക്ക said... , മയ്മാക്ക said... ഇവ രണ്ടും ശ്രദ്ധിക്കുക ) ക്ലിക്കി അതിലേക്ക് എത്താം. അതിലെ പേരുകളില്‍ ക്ലിക്കി നോക്കുക, എല്ലാ ലിങ്കുകളും ബെര്‍ളിത്തരങ്ങളിലേക്കാണ് പോകുന്നത്
നമുക്ക് കിട്ടുന്ന ജീവിതം കുറച്ചു വര്‍ഷങ്ങള്‍ മാത്രം. അതില്‍ നാം ബ്ലോഗിലൂടെ പങ്കുവെക്കുന്ന നിമിഷങ്ങള്‍ വളരെ തുച്ചവും. ഈ ചെറിയ സമയം സ്നേഹവും സന്തോഷവും പങ്കിടാന്‍ ഉപയോഗിക്കുന്നതല്ലേ നല്ലത്, അതല്ലേ എല്ലാവരും ആഗ്രഹിക്കുന്നതും.
ഈ ചുരുങ്ങിയ സമയത്തിനിടക്ക് ശത്രുതയും വെറുപ്പും എന്തിന്? അതു കൊണ്ട് ആര്‍ക്ക് പ്രയോജനം?. കമന്റുകള്‍ അനോണി ആയി ഇടുന്നതിനോട് എനിക്ക് എതിര്‍പ്പില്ലാ, പക്ഷെ അതില്‍ ഉപയോഗിക്കുന്ന പേരുകള്‍ മറ്റു ബ്ലോഗര്‍മാരുടെതാവുമ്പോള്‍..............! അതു വേണ്ടാ....., ആ വ്യക്തിയെ തെറ്റിദ്ധരിക്കാന്‍ അതു ഇടയാക്കും. നമുക്കിവിടെ സ്നേഹവും സന്തോഷവും മാത്രം പങ്കിടാം നല്ലതിനു വേണ്ടി അല്‍പ്പം വിമശനവും ആവാം, നന്മയോടെ മാത്രം!!!
എന്റെ അപരനും അജ്ഞാത സുഹൃത്തിനും ക്ഷേമം നേരുന്നു. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
സസ്നേഹം,
കൂതറHashimܓ
(പഹയന്‍ എന്നത് മലബാര്‍ പ്രദേശത്ത് ബഹുമാനതോടേയും സ്നേഹതോടേയും “എട പഹയാ.. ഇജ്ജ് ആള് കൊള്ളാലോ” എന്ന് പ്രയോഗിക്കാറുണ്ട്. പഹയന്‍ എന്ന എന്റെ പ്രയോഗം ആ അര്‍ത്ഥത്തില്‍ മാത്രം കാണുക.)
കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ എന്റെ രണ്ട് പോസ്റ്റുകളില്‍ ‘മയ്മാക്ക’, ‘പോക്കരാക്ക’ എന്ന പേരിലും എന്റെ ബ്ലോഗര്‍ നാമമായ കൂതറHashimܓ എന്ന പേരിലും ഏതോ ഒരു പഹയന്‍ തെറികള്‍ പറഞ്ഞു കോണ്ട് കമന്റുകള്‍ ഇട്ടിരിക്കുന്നു. ഈ കമന്റുകല്‍ ഇട്ട ‘മയ്മാക്ക’, ‘പോക്കരാക്ക’, കൂതറHashimܓ (അപരന്‍) എന്നിവര്‍ ആരാണെന്നറിയാന്‍ അവരുടെ പേരുകളില്‍ ക്ലിക്കിയപ്പോ ബെര്‍ളിത്തരങ്ങള്‍ എന്ന ബ്ലോഗിലേക്കാണ് ലിങ്കുകള്‍ പോയത്. തട്ടുകട എന്ന ബ്ലോഗില്‍ ഞാന്‍ ഇട്ട കമന്റ് കട്ട് പേസ്റ്റ് ചെയ്ത് കൂതറHashimܓ എന്ന എന്റെ പ്രൊഫൈല്‍ നെയിം ഉപയോഗിച്ച് എന്റെ പോസ്റ്റില്‍ കമന്റായി ഇട്ടിരിക്കുന്നു.
ജാലകത്തില്‍ വരുന്ന ഒട്ടു മിക്ക പോസ്റ്റുകളും ഞാന്‍ വായിക്കാറുണ്ട്, കവിത ഒഴിച്ച് (എനിക്ക് കവിത വായിക്കാന്‍ എനിക്കറിഞ്ഞൂടാ, എഴുതാനും). നല്ലതെന്ന് തോനുന്ന പോസ്റ്റുകളില്‍ നല്ല രീതിയിലുള്ള കമന്റുകളും എനിക്ക് ഇഷ്ട്ടപെടാത്ത പോസ്റ്റുകളില്‍ ഇഷ്ട്ടപെട്ടില്ലാ എന്നും തുറന്ന് പറയാറുണ്ട്. ഇന്നേവരെ ആരുടെ പോസ്റ്റിലും ഞാന്‍ തെറി കമന്റുകള്‍ ഒന്നും തന്നെ ഇട്ടിട്ടില്ലാ.
പ്രിയ ബ്ലോഗര്‍മാരെ, നിങ്ങളുടെ ആരുടെ എങ്കിലും പോസ്റ്റുകളില്‍ തെറികമന്റുകളായോ അധിക്ഷേപിക്കുന്ന രീതിയിലുള്ള കമന്റുകളോ എന്റെ പ്രൊഫൈല്‍ നാമത്തില്‍ (കൂതറHashimܓ) വന്നിട്ടുണ്ടെങ്കില്‍ അത് ഞാന്‍ അല്ലാ, അതു മറ്റേ പഹയന്റെ പണി ആയിരിക്കും. പേരും ഇമെയില്‍ ഐഡിയും വെബ്സൈറ്റ് അഡ്രെസ്സും കൊടുത്തു കൊണ്ട് കമന്റ് ഇടാനുള്ള ഓപ്ഷനില്‍ കയറി എന്റെ പ്രൊഫൈല്‍ നയിമും (കൂതറHashimܓ) ഇമെയില്‍ ഐഡിയും വെബ്സൈറ്റ് അഡ്രെസിന്റെ ഭാഗത്ത് എന്റെ പ്രൊഫൈല്‍ പേജിന്റെ അഡ്രെസ്സും കൊടുത്താല്‍ തീര്‍ച്ചയായും എല്ലാവരും കരുതുക അതു ഞാന്‍ എന്നത് തീര്‍ച്ച!
പ്രിയ സുഹൃത്തുക്കളെ, എന്റെ പേരില്‍ (കൂതറHashimܓ) നിങ്ങളുടെ ബ്ലോഗില്‍ വരുന്ന തെറി കമന്റുകള്‍ കാണുമ്പോള്‍ അതിന്റെ കൂടെ ഒന്നുങ്കില്‍ എന്റെ പ്രൊഫൈല്‍ ഫോട്ടൊ (ബ്ലാക്ക് ഫോട്ടൊ) അല്ലെങ്കില്‍ ബ്ലോഗ് എംബ്ലമായ B ഇവ ഉണ്ടോ എന്നു ഉറപ്പു വരുത്തുക, ഇവ ഇല്ലാതെ കണുന്ന കമന്റുകള്‍ മറ്റേ പഹയന്റെ പണി ആയിരിക്കും.
(ഇനി ഇവ ഉള്‍പെടുത്തിയും അനോണികള്‍ക്ക് വരാന്‍ പറ്റുമോ എന്നറിഞ്ഞൂടാ.. ബ്ലോഗ് വിദക്തര്‍ പറയട്ടെ.... )
എനിക്ക് വന്ന അപരന്‍ കമന്റുകളും അനോണി കമന്റുകളും കട്ട് പേസ്റ്റ് ചെയ്ത് ഒരു പേജ് ആയി സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്, ആ കമന്റുകള്‍ കണ്ടേ തീരൂ എന്നുള്ളവര്‍ക്ക് ഇവിടെ നിന്നും വായിക്കാം.
എന്റെ ബ്ലോഗ് പോസ്റ്റില്‍ നിന്നും ആ കമന്റുകള്‍ കളഞ്ഞെങ്കിലും അതു അയച്ച വ്യക്തിയുടെ പേര് (അനോണീ നെയിം) അവിടെ തന്നെ ഉണ്ട്, ഇവിടേയും (പോക്കരാക്ക said... , കൂതറHashimܓ said... , കൂതറHashimܓ said... said... ഇവ മൂന്നും ശ്രദ്ധിക്കുക) ഇവിടേയും (പോക്കരാക്ക said... , മയ്മാക്ക said... ഇവ രണ്ടും ശ്രദ്ധിക്കുക ) ക്ലിക്കി അതിലേക്ക് എത്താം. അതിലെ പേരുകളില്‍ ക്ലിക്കി നോക്കുക, എല്ലാ ലിങ്കുകളും ബെര്‍ളിത്തരങ്ങളിലേക്കാണ് പോകുന്നത്
മറ്റേ പഹയനോട് ഒരു വാക്ക്:
പ്രിയ അജ്ഞാത സുഹൃത്തേ,നമുക്ക് കിട്ടുന്ന ജീവിതം കുറച്ചു വര്‍ഷങ്ങള്‍ മാത്രം. അതില്‍ നാം ബ്ലോഗിലൂടെ പങ്കുവെക്കുന്ന നിമിഷങ്ങള്‍ വളരെ തുച്ചവും. ഈ ചെറിയ സമയം സ്നേഹവും സന്തോഷവും പങ്കിടാന്‍ ഉപയോഗിക്കുന്നതല്ലേ നല്ലത്, അതല്ലേ എല്ലാവരും ആഗ്രഹിക്കുന്നതും.
ഈ ചുരുങ്ങിയ സമയത്തിനിടക്ക് ശത്രുതയും വെറുപ്പും എന്തിന്? അതു കൊണ്ട് ആര്‍ക്ക് പ്രയോജനം?. കമന്റുകള്‍ അനോണി ആയി ഇടുന്നതിനോട് എനിക്ക് എതിര്‍പ്പില്ലാ, പക്ഷെ അതില്‍ ഉപയോഗിക്കുന്ന പേരുകള്‍ മറ്റു ബ്ലോഗര്‍മാരുടെതാവുമ്പോള്‍..............! അതു വേണ്ടാ....., ആ വ്യക്തിയെ തെറ്റിദ്ധരിക്കാന്‍ അതു ഇടയാക്കും. നമുക്കിവിടെ സ്നേഹവും സന്തോഷവും മാത്രം പങ്കിടാം നല്ലതിനു വേണ്ടി അല്‍പ്പം വിമശനവും ആവാം, നന്മയോടെ മാത്രം!!!
എന്റെ അപരനും അജ്ഞാത സുഹൃത്തിനും ക്ഷേമം നേരുന്നു. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
സസ്നേഹം,
കൂതറHashimܓ
(പഹയന്‍ എന്നത് മലബാര്‍ പ്രദേശത്ത് ബഹുമാനതോടേയും സ്നേഹതോടേയും “എട പഹയാ.. ഇജ്ജ് ആള് കൊള്ളാലോ” എന്ന് പ്രയോഗിക്കാറുണ്ട്. പഹയന്‍ എന്ന എന്റെ പ്രയോഗം ആ അര്‍ത്ഥത്തില്‍ മാത്രം കാണുക.)
ട്രാഫിക് ബ്ലോക്ക് | മനോരമ മൊബൈല്‍ മൂവി 2010 ബെസ്റ്റ് ഫിലീം
മനോരമ സഘടിപ്പിച്ച മൊബൈല്‍ സിനിമ മത്സരത്തില്‍ ഫൈനല്‍ റൌണ്ടില്‍ എത്തിയ അഞ്ച് ഹൃസ്വ ചിത്രങ്ങളില്‍ സക്കരിയ സംവിധാനം ചെയ്ത ട്രാഫിക് ബ്ലോക്ക് മികച്ച ചിത്രമായി തിരഞ്ഞെടുക്കപെട്ടു.
ഗതഗത കുരുക്കിനെ ആസ്പതമാക്കി നിര്‍മിക്കപെട്ട ട്രാഫിക് ബ്ലോക്ക് പ്രകൃതി ഉറുമ്പുകള്‍ക്ക് നല്‍കിയ സഞ്ചാര രീതി (എത്ര വലിയ കൂട്ടം ആണെങ്കിലും ഒട്ടും വഴി തെറ്റാതെ പരസ്പരം അടുത്തറിഞ്ഞും ആശയങ്ങള്‍ കൈമാറിയും) യെ പ്രദിപാതിക്കുന്നതോടൊപ്പം ഉറുമ്പിനെ പോലും നോവിക്കാന്‍ ഇഷ്ട്ടപ്പെടാത്ത കുരുന്ന് ബാല്യങ്ങളെ വരച്ച് കാട്ടുന്നു

കാലികറ്റ് യൂനിവേഴ്സിറ്റിയില്‍ ജേണലിസം പോസ്റ്റ് ഗ്രാജുവേഷന്‍ വിദ്യാര്‍ത്ഥി. റിവോള്‍വ്, ഇരവംശം എന്നീ ഷോട്ട് ഫിലീമുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്, രാജ്യാന്തര ഭീകരവാദത്തെ ആസ്പതമാക്കി നിര്‍മിച്ച ഇരവംശം, റിവോള്‍വ് എന്നിവ ഒട്ടേറെ ഫിലീം ഫെസ്റ്റുകളില്‍ പ്രദര്‍ശിപ്പിക്കപെടുകയും അഭിനന്ദനങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തിട്ടുണ്ട്.
റിവോള്‍വ് എന്ന ഷോട്ട് ഫിലീമിന്, ‘ഇന്ത്യാ ഇന്റെര്‍നഷണല്‍ യൂത് ഫിലീം ഫെസ്റ്റിവെല്‍ 2010’ (India International Youth Film Festival 2010) ലേക്ക് ഔദ്യോഗിക ക്ഷണം ലഭിക്കുകയും ഒട്ടേറെ അനുമോദനങ്ങള്‍ കിട്ടുകയും ചെയ്തു
ഇലയനക്കങ്ങല്‍, മക്കള്‍ എന്നീ ടെലീഫിലീമുകള്‍ സക്കരിയ സംവിധാനം ചെയ്തിട്ടുണ്ട്
സക്കരിയ സംവിധാനം ചെയ്ത ട്രാഫിക് ജാം
രണ്ടാം സമ്മാനം: വിത്ത്, സംവിധാനം: പ്രവീണ്‍
മൂന്നാം സമ്മാനം: ദി മാസ്ക്, സംവിധാനം: മിറാഷ് ഖാന്‍
വിധികര്‍ത്താക്കള്‍
![]() പൈതൃകം, ദേശാടനം, കളിയാട്ടം, കാരുണ്യം തുടങ്ങി മലയാളത്തിന് മനം നിറയെ കലാമൂല്യമുളള ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ജയരാജ്. കലാമൂല്യമുളള ചിത്രങ്ങളുടെ വക്താവ് എന്നുപറയു മ്പോളും സമാന്തരമായി കൊമേഴ്ഷ്യല്‍ ചിത്രങ്ങളിലും വേറിട്ട സാന്നിധ്യമാണ് നിരവധി തവണ ദേശീയതലത്തില്‍ അംഗീകാരം നേടിയ ജയരാജ്. ആര്‍ട്ട് പടമായാലും കൊമേഴ്ഷ്യലായായലും ജയരാജിന്റെ കൈകളില്‍ ഭദ്രം. മമ്മൂട്ടി നായകനായ ലൌഡ് സ്പീക്കറാണ് ജയരാജിന്റേതായി അവസാനം റിലീസായ ചിത്രം. | ![]() ലൈംഗിക തൊഴിലാളിയുടെ ജീവിതകഥ അവതരിപ്പിച്ചു കൊണ്ട് ഒരിടം എന്ന ഒരൊറ്റ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധ നേടിയ സംവിധായകനാണ് പ്രദീപ് നായര്‍. ചലച്ചിത്രത്തിന് പുറ മേ ഒട്ടേറെ ഡോക്യുമെന്ററികളും നിരവധി ഹ്രസ്വ ചിത്രങ്ങളും പ്ര ദീപ് സംവിധാനം ചെയ്തിട്ടുണ്ട്. ഒരിടം എന്ന ചിത്രം 2004ലെ ദേശീയ ചലച്ചിത്ര പുരസ്ക്കാര ചടങ്ങില്‍ പ്രത്യേക ജൂറി പരാമ ര്‍ശം നേടി. പൃഥ്വിരാജിനെ നായകനാക്കി ഐ ഹാവ് എ ഡ്രീം എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് പ്രദീപിപ്പോള്‍. |
എന്തുകൊണ്ട് ട്രാഫിക് ബ്ലോക്ക് എന്ന ചിത്രത്തിന് ഒന്നാം സ്ഥാനം നല്‍കി? വിധികര്‍ത്താക്കള്‍ പറയുന്നു
ജയരാജ്
പ്രദീപ് നായര്‍
വിധികര്‍ത്താക്കളുടെ വിലയിരുത്തലുകള്‍ മനോരമയില്‍ നിന്നും കൂടുതല്‍ അറിയാം
സക്കറിയ സംവിധാനം ചെയ്ത റിവോള്‍വ് എന്ന ഷോട്ട് ഫിലീം ഇവിടെ ക്ലിക്കി കാണാം
(മനോരമ ഔദ്യോദികമായി റിസള്‍ട്ട് പ്രഖ്യാപിക്കും മുമ്പേ ഈ പോസ്റ്റ് ഞാന്‍ ഇട്ടത് മണ്ടത്തരമായി എന്നു തോന്നിയതിനാല്‍ പിന്‍ വലിച്ചിരുന്നു, അത് ഇപ്പൊ ഒന്നൂടെ പോസ്റ്റ് ചെയ്യുന്നു)
(മനോരമ ഔദ്യോദികമായി റിസള്‍ട്ട് പ്രഖ്യാപിക്കും മുമ്പേ ഈ പോസ്റ്റ് ഞാന്‍ ഇട്ടത് മണ്ടത്തരമായി എന്നു തോന്നിയതിനാല്‍ പിന്‍ വലിച്ചിരുന്നു, അത് ഇപ്പൊ ഒന്നൂടെ പോസ്റ്റ് ചെയ്യുന്നു)






